Skip to content

സംരക്ഷണം – Full Parts

hibon chako stories

സമയം പാതിരായോടടുത്തിരുന്നതിനാൽ ഹാളിലെ ചാരുകസേരയിൽ ഇരുന്ന് വീണ മയങ്ങിയിരുന്നു. പെട്ടെന്ന് മെയിൻ ഡോറിലൊരു മുട്ടുകേട്ട് അവൾ തന്റെ കണ്ണുകൾ തുറന്നു. നിറവയറുമായി വളരെ പതിയെ അവൾ ആ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു. ശേഷം, അതിന്റെ ആഘാതമെന്നോണം ബലത്തോടെ കണ്ണുകൾ ഇറുക്കി ഒന്ന് നിശ്വസിച്ചു. അവൾ മെല്ലെ നടന്നു ഡോർ തുറക്കുന്നതുവരെ സ്വരങ്ങളൊന്നും ഉണ്ടായില്ല, പുറത്തുനിന്നും.
“ഉറങ്ങിയായിരുന്നോ….”
മുഖത്ത് ചിരിയോടെ ചോദ്യമുന്നയിച്ചു ഡോറിൽ നിൽക്കുകയായിരുന്ന തന്റെ ഭർത്താവു അർജ്ജുനെ കണ്ടതോടെ പതിവ് സന്തോഷം വീണയുടെ മുഖത്ത് പ്രസരിച്ചുതുടങ്ങി.
“കൊഞ്ചം….”
ഒരു ഗർഭിണിയുടെ ക്ഷീണത്തോടെയും മയക്കത്തിലായിരുന്നതിന്റെ ആലസ്യത്തോടെയുംകൂടി മുഖത്ത് ചിരിയോടെ വീണ മറുപടി നൽകി. നിന്നിടത്തുനിന്നുകൊണ്ടു അർജ്ജുൻ അവളെ അല്പസമയം നോക്കി, കണ്ണുകളെടുക്കാതെ. ചിരിയോടെയുള്ള ആ നില്പ്പിനൊടുവിലായി അവൻ പറഞ്ഞു;
“ഐ…ലവ്…യൂ…”
തന്നെനോക്കി ഇനിയും അർജ്ജുൻ അവിടെത്തന്നെ നിൽക്കാനുള്ള ഭാവമാണെന്നുകണ്ട വീണ പറഞ്ഞു;
“ഉള്ളെ വാ.. സാപ്പാട്‌ ഇറിക്ക്.”
ഇത്രയും പറഞ്ഞശേഷം അവൾ പതിയെ തിരിഞ്ഞു നടന്നു. അവൻ അകത്തേക്ക് കയറി മെയിൻ ഡോർ ലോക്ക് ചെയ്തശേഷം അവളെ അനുഗമിച്ചു. ഹാളിന്റെ അവസാനമായി വലതുവശത്തുണ്ടായിരുന്ന ഡൈനിങ് ടേബിളിൽ അവൻ ചെന്നിരുന്നു. അപ്പോൾ, മുന്നിലുള്ള കിച്ചണിലേക്ക് ലക്ഷ്യംവെച്ചു നടക്കുകയായിരുന്ന വീണ തിരിഞ്ഞു- കൈ കഴുകി ഇരിക്കുവാൻ ആംഗ്യഭാഷയിൽ അവനോട് ആവശ്യപ്പെട്ടു. ‘ഇല്ല’ എന്നർത്ഥം വരുന്നൊരു ശബ്ദം തന്റെ നാവിനാൽ പുറപ്പെടുവിച്ചു, ഇടത്തെ കണ്ണുമാത്രം അവനൊന്നു അടച്ചുകാണിച്ചു- മറുപടിയായി.
ഉടനെതന്നെ കിച്ചണിൽനിന്നും ഒരു കൈയ്യിൽ ചോറും മറുകൈയിൽ കറിയുമായി ഭവാനിയമ്മ മുറുമുറുപ്പോടെ അവന്റെ അടുക്കലേക്കു വന്നു. ആ വരവിൽ അവർ അവളെ തട്ടിയില്ല എന്നേയുണ്ടായിരുന്നുള്ളു. ‘അമ്മ അടുത്തെത്തിയതും അവൻ വേഗം അടുത്തുള്ള വാഷ്ബേസണിൽ ചെന്ന് തന്റെ കൈകൾ കഴുകി. ഈ സമയംകൊണ്ട്, തനിക്കു കഴിയാവുന്ന വേഗത്തിൽ കിച്ചണിലെത്തിയ വീണ ഒരു പ്ളേറ്റും ഗ്ലാസ്സുമായി തിരികെ അർജ്ജുനടുത്തെത്തി.
ഭവാനിയമ്മ ചോറ് വിളമ്പുന്നതിനിടയിൽ അവൻ ചോദിച്ചു;
“‘അമ്മ ഇത്ര രാത്രിയായിട്ടും ഉറങ്ങിയില്ലായിരുന്നോ….!?”
വേഗം മറുപാത്രത്തിലെ കറി വിളമ്പിയതല്ലാതെ മറ്റൊന്നും മറുപടിയെന്നോണം ഭവാനിയമ്മയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അവൻ കഴിച്ചുതുടങ്ങിയപ്പോഴേക്കും അല്പം മാറി ടേബിളിനടുത്തു നിലയുറപ്പിച്ചിരുന്ന വീണ പതിയെ അവന്റെ ചാരെ വന്നുനിന്നു. അപ്പോഴേക്കും, തിരികെ നടക്കുന്നതിനിടയിൽ ‘അമ്മ അല്പം ശബ്ദമുയർത്തി പറഞ്ഞു, തിരിഞ്ഞു നോക്കാതെ;
“ഞാൻ പെറ്റുവളർത്ത മകനോട് എനിക്കിത്തിരി കരുതലും സ്നേഹവും ബാക്കിയുണ്ട്.”
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും, കിച്ചണിന്റെയും ഹാളിന്റെയും സൈഡിലായുള്ള തന്റെ റൂമിൽ കയറി വാതിലടച്ചിരുന്നു ഭവാനിയമ്മ. ഉടനെ അവൻ കഴിപ്പ് നിർത്തി വീണയുടെ മുഖത്തേക്ക് നോക്കി. അവൾ ഉടനെ അവനു ഗ്ലാസ്സിലേക്ക് വെള്ളം പകർന്നുകൊടുത്തു, ‘ഞാൻ പിണങ്ങി’ എന്നർത്ഥം വരുന്ന തമാശകലർത്തിയ മുഖഭാവം പ്രകടമാക്കിക്കൊണ്ട്. അവന്റെ മുഖത്ത് ആദ്യത്തേതുപോലുള്ളൊരു ചിരി പ്രത്യക്ഷമായി. കൂടെ അവൻ കഴിച്ചുതുടങ്ങി.
ഭക്ഷണം പൂർത്തിയാക്കി കൈകൾ കഴുകിയതോടെ തോർത്തുമായി ചാരെയെത്തിയ അവളുടെ നെറ്റിയിലേക്ക് തന്റെ നെറ്റി ചേർത്ത് മുട്ടിച്ചുകൊണ്ടു അവൻ കൈകൾ തുടച്ചു. ശേഷം തോർത്ത് അവിടെയുണ്ടായിരുന്നൊരു ചെയറിലേക്കിട്ട് തന്റെ പത്നിയെ വലതുകരത്താൽ തന്നോട് ചായ്ച്ചു തങ്ങളുടെ റൂം ലക്ഷമാക്കി പതിയെ അവൻ നടന്നു.
മുകളിലത്തെ നിലയിലേക്ക് തന്നോടൊപ്പം ബുദ്ധിമുട്ടി സ്റ്റെപ് കയറുന്ന വീണയോടായി അവൻ പറഞ്ഞു, പതിയെ;
“സോറി…”
അവൾ ഒന്നുകൂടി അവനോടു ചായ്ഞ്ഞു നടത്തത്തിനിടയിൽ പറഞ്ഞു;
“ഒരേ അട്ടഹാസമായിരുന്നിടിച്ച്‌.
വന്ത്… ഹാഫ്-ആൻ-അവർ മുന്നാടിതാൻ
എൻ പക്കത്തുനിന്ന് പോയിടിച്ച്‌.”
മറുപടിയായി അവൻ അവളെ നോക്കി പറഞ്ഞു;
“ഒന്നാമത് നീയൊരു തമിഴത്തി.
നിറം അല്പം കറുത്തും.
ഈ അറുപത്തഞ്ചാം വയസ്സിലും ഭവാനിയമ്മ
വെളുത്തു ബ്യുട്ടിയായി ഇരിക്കുവല്ലേ….”
തമാശകലർന്ന പിണക്കഭാവത്തിൽ സ്റ്റെപ് കയറത്തന്നെ അവൾ മറുപടി നൽകി;
“ഉന്നെമാതിരി പുള്ളയെ കെടക്കമാട്ടെ, എൻ പയ്യ
എന്നുടെ നിറത്തിലെയിറുക്കും!”
അപ്പോഴേക്കും സ്റ്റെപ് കയറി മുകളിലെ നിലയിലേക്ക് എത്തിയിരുന്നു ഇരുവരും. അവളെ അല്പമൊന്നകറ്റിപ്പിടിച്ചു തമാശകലർന്ന ദേഷ്യഭാവത്തോടെ അവൻ മറുപടി തുടങ്ങി;
“പയ്യൻ വേണ്ട എനിക്ക്…. പയ്യത്തി മതി…. എനിക്ക്.
ദേ…പെണ്ണെ, പെണ്ണിനെത്തന്നെ പെറ്റുകൊള്ളണം.
ഇല്ലേൽ അമ്മായിയമ്മയുടെ പോര് ഞാനങ്ങു ഏറ്റുപിടിക്കും.
പറഞ്ഞേക്കാം….”
ഉടനെവന്നു പതിവുപോലെ വീണയുടെ മറുപടി;
“ഏ… അന്ത ഭവാനിയമ്മ ഉന്നെ പെത്തെ….!?
ഉനക്ക് ബദലാ യെതാവത് പൊമ്പിളെയെ
പെത്തിരിക്കകൂടാതാ അന്ത കിയവി…!?”
റൂമിനു മുന്നിലായെത്തിയിരുന്നു അവർ. ഉടനെ അർജ്ജുൻ അവളെ നോക്കി പറഞ്ഞു;
“എനിക്ക് നിന്നെ വേണം.
നിന്റെ കൊച്ചിനെ വേണം.”
ശേഷം റൂമിലേക്ക് കയറുവാൻ തലയുപയോഗിച്ചു, അവൻ ആംഗ്യം കാണിച്ചു അവളോട്.ഡോർ തുറന്നശേഷം റൂമിൽ കയറി അവൾ ബെഡിൽ പതിയെ ഇരുന്നു, പിറകിലേക്ക് കൈകൾ ഉറപ്പിച്ചുകൊണ്ട്. അർജ്ജുൻ അവളുടെ പിറകിലായി, തന്റെ നേരെ മിററിൽ പോയി ഷർട്ടഴിച്ചുകൊണ്ട് പറഞ്ഞു;
“ഇന്നുകൊണ്ടെല്ലാം അവസാനിച്ചു.
നാളെ തിരിച്ചു ജോയിൻ ചെയ്യേണ്ട ദിവസമല്ലേ….”
മറുപടിയായി അനക്കമില്ലാതെ അവൾ പറഞ്ഞു;
“സറിയാ തൂങ്ക്. കാളയിലെ
ഡ്യൂട്ടിക്ക് പോകലാം.”
ചിരിയോടെ, പാതി തുറന്നിട്ട ഷർട്ടുമായി അവൻ തിരിഞ്ഞുനിന്നു ചോദിച്ചു;
“ആര്….നീയോ….!?
നീയും പോരുന്നുണ്ടോ….”
അവൾ മെല്ലെ എഴുന്നേറ്റശേഷം പതിയെ അവന്റെ അടുക്കലെത്തി ഷർട്ട് തന്റെ കൈകളാൽ ഊരുവാൻ തുടങ്ങുമ്പോൾ പറഞ്ഞു;
“നാണല്ലാ… ഊ അപ്പ….
സത്തുപോയ അന്ത വാദ്ധ്യാർ…”
അടക്കത്തിലായുള്ള ഈ മറുപടി കേട്ടതോടെ, ചിരിയോടെ തന്റെ പാന്റുകൂടി അവൻ ഊരി മാറ്റിയിട്ടു. ശേഷം ബെഡിലേക്ക് ചാടിക്കയറിക്കിടന്നു. അവൾ ഷർട്ടുമായി തിരിഞ്ഞു ടേബിളിൽ ഉണ്ടായിരുന്ന എ.സി. യുടെ റിമോട്ടെടുത്തു ഓൺ ചെയ്തു. പിന്നെ ഷർട്ട് വാഷ്‌ബിന്നിലിട്ടു.
എ.സി. പ്രവർത്തിച്ചുതുടങ്ങിയതോടെ തന്റെ ഇന്നർ-വസ്ത്രങ്ങളാൽ ബെഡിൽ കിടക്കുന്ന അർജ്ജുൻ കൈകാലുകൾ മാക്സിമം വിരിച്ചുപിടിച്ചു കിടന്നു. വീണയാകട്ടെ, തനിക്കായുള്ള ചാരുകസേരയിൽ മെല്ലെ ഇരുന്നശേഷം പിറകിലേക്ക് ചായ്ഞ്ഞു. കുറച്ചുസമയം ആ റൂമിലാകെ നിശബ്ദത പടർന്നു. അപ്പോഴേക്കും അവൻ ചെരിഞ്ഞു, ബെഡിനടുത്തായി ഭിത്തിയിലുള്ള ഒരു സ്വിച്ചമർത്തിയതോടെ റൂമാകെ അന്ധകാരവൃതമായി. അവൻ മെല്ലെ, ബെഡ്‌ഡിനോട് ചേർന്നുള്ള വീണയുടെ ചാരുകസേരയോട് പറ്റെ നീങ്ങിച്ചെന്നു കിടന്നു, പതിവുപോലെ; അവളുടെ ഒരു ചെറിയ ചലനംപോലും തന്റെ ഉറക്കത്തെ നഷ്ടപ്പെടുത്തുവാനായി.
തന്റെ കണ്പോളകൾകൂടി അവനെ ഇരുട്ടിലാഴ്ത്തിയതോടെ സ്വപ്നത്തിലേക്കെന്നപോലെ അവന്റെ മനസ്സെങ്ങോ ചലിച്ചു.

» » »
പഞ്ചനക്ഷത്ര ഹോട്ടലിന്റെ മൂന്നാം നിലയിലെ റൂമിൽ വിൻഡോയിലൂടെ താഴേക്കുനോക്കി നിൽക്കുകയായിരുന്നു പാർവ്വതി. മാനമാകെ രാത്രിയുടെ യാമങ്ങൾ പടർന്നുകിടക്കുമ്പോഴും താഴെ ഹോട്ടലിന്റെ സ്വിമ്മിങ്‌പൂളിൽ, ചുറ്റും പ്രകാശിക്കുന്ന ലൈറ്റുകളുടെ അകമ്പടിയിൽ, കുറച്ചു മദാമ്മമാർ നീന്തി രസിക്കുകയായിരുന്നു. ഗംഭീരമായി നടന്ന വിവാഹത്തിന്റെ ക്ഷീണം രാത്രിയായിട്ടും അവളെ വിട്ടുമാറിയിരുന്നില്ല. ഹരി ചെറുതായൊന്നു മയങ്ങിയ സമയംമുതൽ റൂമിലെ ലൈറ്റുകളണച്ച് ഇങ്ങനെ നിൽക്കുന്ന നിൽപ്പ് ഇപ്പോൾ അവളെ, തന്റെ സ്വന്തം ഗ്രഹത്തിൽനിന്നും പറിച്ചുമാറ്റപ്പെട്ടതിന്റെ നിശ്ശബ്ദതയിലേക്കെത്തിച്ചിരിക്കുന്നു. കണ്ണുകൾ കാണുന്ന കാഴ്ചകൾ മനസ്സിലെത്താതെപോകുന്ന നിമിഷങ്ങൾ മെല്ലെ നീങ്ങിക്കൊണ്ടിരുന്നത്‌ അവൾ അറിഞ്ഞിരുന്നില്ല.
“ഇറ്സ് റ്റൂ:തേർട്ടി മോർണിംഗ് ബേബീ….”
വളരെ അച്ചടക്കത്തോടെ പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ട്, ഹരി അവളുടെ ഷോള്ഡറുകളിൽ തന്റെ കൈവെള്ളകൾ വെച്ചുകൊണ്ട് പതുക്കെ മസ്സാജ് ചെയ്തു അവളോട് ചേർന്ന് നിന്നു.
അവൾ തന്റെ ഇരുകൈകളും വിൻഡോയിലെ ഇഴകളിൽ പിടുത്തമിട്ടു. ശേഷം അവരണ്ടും ബലത്തിൽ ഇറുക്കി.
“ഒരു ചെറിയ ഗൗൺ മാത്രം മതിയെന്ന് ഞാൻ
പറഞ്ഞിരുന്നതല്ലേ….”
താൻ പറഞ്ഞുവന്നത് മുഴുമിപ്പിക്കാതെ ഹരി അവളുടെ മാറിടത്തിന് മുകളിലൂടെ, കുറുകെ തന്റെ ഇടതുകൈവെച്ച് അവളെ തന്നോട് ചേർത്ത് ഇറുക്കി.
“….ചുരിദാർ…. റ്റൂ മച്ച്.”
ഹരി തന്റെ വാചകങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കും, തന്റെ വലതു മാറിടത്തിൽ അവന്റെ കരം അമർന്നിരിക്കുന്നതായവൾ അറിഞ്ഞു. അറിയാതെതന്നെ പാർവ്വതി തന്റെ കാലിലെ വിരലുകളിലേക്കു പാദങ്ങളിൽ വ്യാപിച്ചുനിൽക്കുന്ന ബലമാകെ കേന്ദ്രീകരിച്ചു. താമസംകൂടാതെ അവന്റെ വലതുകരം അവളുടെ ബോട്ടത്തിനകത്തുകൂടി ചെന്ന് വലതുപിന്തുടയിൽ പിടുത്തമിട്ടു.
“പാർവ്വതി….ഹണിമൂണിനായി ഞാനീ ഹോട്ടൽ
സെലക്ട് ചെയ്യാൻ ഒരുപാട്
റീസൺസ് ഉണ്ട്. ഫസ്റ്റ്-ഓഫ്-ഓൾ….”
പതിഞ്ഞ സ്വരത്തിൽത്തന്നെ തുടർന്നുകൊണ്ട് ഹരി തന്റെ വലതുകരം അല്പം മുകളിലേക്ക് നീക്കി പിടുത്തമിട്ടശേഷം വാചകം മുഴുമിപ്പിച്ചു;
“….ദിസ് ഈസ് മൈ ബെസ്റ്റ് ബഡ്ഡീഡ് വൺ.
സൊ….ക്യാൻ ഫീൽ മോർ റിലാക്സ് പന്ജസ്”
അപ്പോഴേക്കും പാർവ്വതിയുടെ കാൽവിരലുകളിലെ ബലമാകെ ചേർന്ന് ഇരു പെരുവിരലുകളിലേക്കു മാത്രമായി. അല്പസമയത്തിനകം അവളുടെ ബോട്ടം ഊർന്നു നിലത്തേക്ക് വീണുകിടന്നു, അവന്റെ വലതുകരത്താൽ. മിച്ചം വന്നതുകൂടി അവന്റെ വലതുകരംതന്നെ താഴേക്ക് ഊർത്തിയിറക്കി, വർധിച്ച ശ്രമഫലത്തോടെ. പാർവ്വതി തന്റെ കണ്ണുകൾ ഇറുക്കിക്കൊണ്ടു ഇരുകരങ്ങളും ഇഴകളിൽ ഒന്നുകൂടി മുറുക്കി. താഴെയായി പൂളിൽ മദാമ്മമാർ പരസ്പരം തിമിർത്തു നീന്തുകയാണ്. നീന്തലിലൂടെ അവരനുഭവിക്കുന്ന അനുഭൂതി ചെറുതും വലുതുമായ ശബ്ദോർജ്ജമായി അന്തരീക്ഷത്തിൽ ഉയർന്നുകേട്ടുതുടങ്ങി.
ഹരിയുടെ മുഖത്തേക്ക് താൻ ഇരുന്നുപോയി എന്ന് അറിഞ്ഞപ്പോഴാണ് പാർവതിക്ക് തന്റെ ശ്രദ്ധ വീണ്ടെടുക്കാനായത്. അപ്പോഴേക്കും തന്റെ മുഖവും നാവുമുപയോഗിച്ചു ചില കാര്യമായ ജോലികൾ അവൻ തുടങ്ങിയിരുന്നു. ദേഹമാകെ വലിഞ്ഞുമുറുകി ചുരുണ്ടുപോകുന്നതുപോലെ തോന്നിപ്പോയി അവൾക്ക്. ഒരു നിമിഷം, തന്റെ തുടകളിലായി ഉറപ്പിച്ചിരിക്കുന്ന അവന്റെ കരങ്ങൾക്കുമീതെ തന്റെ കരങ്ങൾകൂടി ഉറപ്പിക്കണം എന്നവൾക്കു തോന്നി. പക്ഷെ, വലിയൊരു നിശ്വാസത്തോടെ അവൻ തനിക്കുനേരെ അവളെ തിരിച്ചുനിർത്തി.
പെട്ടെന്നുണ്ടായ ആ നീക്കത്തിൽ ശബ്ദമില്ലാതെ ഞെട്ടിപ്പോയ അവൾ അപ്പോഴേക്കും, അവന്റെ നാവിന്റെ ചലനവേഗത, അവന്റെ കഴുത്തിന് മുകളിലായി നിൽക്കപ്പെട്ട് അനുഭവിച്ചുതുടങ്ങി. പ്രവർത്തനം മന്ദഗതിയിലാകുവാതിരിക്കുവാനായി കൃത്യമായ ഇടവേളകളിൽ അവൻ തന്റെ ഇരുകരങ്ങളും അവളുടെ പിന്തുടകൾക്കുമുകളിലായി പ്രവർത്തിപ്പിച്ചുപോന്നുതുടങ്ങി.
സമയം ഇഴഞ്ഞുനീങ്ങുന്ന ഈ വേളയിലൊരുനിമിഷം തന്റെ വയറിനു മുൻഭാഗത്തായി ബലം കേന്ദ്രീകരിക്കപ്പെട്ട് ഒന്നുരണ്ടുതവണ പാർവ്വതി കിതച്ചുകൊണ്ട് നിശ്വസിച്ചുപോയി. അപ്പോഴേക്കും താഴെ പൂൾ ഏരിയയിൽ ചില സായിപ്പുമാരുടെ ചിരിയും ബഹളങ്ങളും കേട്ടുതുടങ്ങി. അധികം താമസിയാതെ, അവന്റെ മുഖത്തിനിരുവശവും പിടിച്ചു അവനെ എഴുന്നേൽപ്പിച്ചു ഒന്ന് ചുംബിക്കണമെന്ന് അവൾക്ക് തോന്നി. ബുദ്ധിമുട്ടി ഒരു ചിരിയോടെ അവൾ അതിനു തുനിഞ്ഞപ്പോഴേക്കും അവൻ തന്റെ പ്രവർത്തനം മതിയാക്കി എഴുന്നേറ്റു. അവളെ ഒന്ന് ഗൗനിക്കുകകൂടി ചെയ്യാതെ അവൻ റൂമിലെ ലൈറ്റ് ഓൺ ചെയ്തശേഷം ബാത്റൂമിലേക്കു കയറി. ചെറുതായൊന്നു കിതച്ചുകൊണ്ട്, തല താഴ്ത്തി തന്റെ കരങ്ങളാൽ, അഴിഞ്ഞുകിടന്ന മുടിയിഴകൾ അവൾ ഒതുക്കി മുഖമാകെയൊന്നു ഉഴിഞ്ഞു. ശേഷം, നിലത്തായിരുന്ന തന്റെ വസ്ത്രങ്ങൾ പാദങ്ങളാൽ മാറ്റിനീക്കിയിട്ടു.
പാർവ്വതി ബെഡിലേക്കു കിടന്നു അല്പസമയം കഴിഞ്ഞപ്പോഴേക്കും ബാത്റൂമിൽനിന്നും ഒരു ശാന്തനെപ്പോലെ ഹരി ഇറങ്ങി വന്നു. അവളെ കണ്ടുകൊണ്ടുവന്ന അവൻ നേരെ ബെഡിലേക്കു ഇഴഞ്ഞുകയറി. അവന്റെ മുഖത്താകെ ഒരു ചിരിയ്ക്കായി അവൾ പരതിയെങ്കിലും നിരാശയായിരുന്നു പ്രതിഫലം. അവൻ തന്റെ നൈറ്റ് ഡ്രസ്സിൽ, പാന്റിന്റെ പോക്കറ്റിൽനിന്നും മൊബൈൽ എടുത്തു. ശേഷം വളരെ വേഗത്തിൽ എന്തോ തിരഞ്ഞെടുത്തുകൊണ്ട് അവൻ അവളുടെ നേരെ നീട്ടി.അവൾ അത് വാങ്ങിച്ചു നോക്കി. അവന്റെ പൗരുഷത്തിന്റെ ചിത്രംകണ്ട അവൾക്ക് എന്തെങ്കിലും തോന്നുംമുമ്പ് അവൻ അവളുടെ പൊക്കിൾച്ചുഴി തന്റെ മൂക്കുകൊണ്ടും നാവുകൊണ്ടും മാറി-മാറി കവർന്നുതുടങ്ങിയിരുന്നു.
അതിനും സമയമല്പം ചിലവഴിച്ചശേഷം അവൻ സ്വയം അരയ്ക്കു താഴേക്കു വിവസ്ത്രനായി. ഉടനെതന്നെ അവളുടെ കഴുത്തിനുകുറുകെ, അവൾക്കുനേരെ അവൻ സ്ഥാനമുറപ്പിച്ചു. പതുക്കെപ്പതുക്കെ എന്തുചെയ്യണമെന്നറിയാത്തമട്ടിൽ അവളുടെ കൈവിരലുകൾ അതിന്റെ പത്തികളോടൊപ്പം ബെഡ്ഢിൽക്കിടന്നു ചേഷ്ടകൾ കാണിച്ചുതുടങ്ങി. സമയം കുറച്ചു കടന്നുപോയതോടെ ചേഷ്ടകൾ കൈകളിൽനിന്നും കാലുകളിലേക്കും പാദങ്ങളിലേക്കും വേഗത്തിൽ വ്യാപിച്ചുതുടങ്ങി.
അവൻ തന്റെ പ്രവർത്തനം മതിയാക്കി പിൻവലിഞ്ഞപ്പോഴേക്കും വലിയ ശ്വാസ-നിശ്വാസങ്ങൾ വായിലൂടെ നിർവ്വഹിക്കേണ്ടിവന്ന പാർവ്വതി, തന്റെ മുഖത്താകെ വിയർപ്പു പൊടിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അവൾ തന്റെ കൈകാലുകൾ നിയന്ത്രിച്ചതിന്റെ ഭാഗമായി അവന്റെ മൊബൈൽ ബെഡ്‌ഡിൽനിന്നും ഫ്ലോറിലേക്കു വീണു. ഈ സമയം അവൻ പൂർണ്ണനഗ്നത കൈവരിച്ചിരുന്നു. അർദ്ധനഗ്നയാക്കപ്പെട്ടിരുന്ന തനിക്കും അത് പൂർണ്ണമാക്കുവാനുള്ള സമയമിതെന്നുകണ്ട പാർവ്വതി അതിനു മുതിരുവാൻ തുടങ്ങവേ അവൻ ഒരിക്കൽക്കൂടി ബെഡിലേക്കു ഇഴഞ്ഞുകയറിവന്ന് അവളുടെ കാലുകളെ മടക്കിവെപ്പിച്ചശേഷം കാൽമുട്ടുകൾ പരസ്പരം എതിര്ദിശയിലേക്കു അകറ്റി വെച്ചുകൊണ്ട്, ലഭ്യമായ സ്ഥലത്തേക്ക് മുട്ടിലിഴഞ്ഞു കയറിച്ചെന്നു ശ്രമം ആരംഭിച്ചു.
കാര്യങ്ങൾ തങ്ങളുടെ വരുതിക്ക് ആയെന്ന തോന്നൽ അവനെ തന്റെ പ്രവർത്തിയുടെ വേഗത വർധിപ്പിക്കുന്നതിലേക്ക് എത്തിച്ചു. ഈ സമയങ്ങളിലൊന്നും തന്റേതായ കർമങ്ങൾ നിവർത്തിക്കുവാൻ അവൾക്ക് സാധിച്ചിരുന്നില്ല. അവളെ ശ്രദ്ധിക്കാതെ അവൻ ഒരു വേള തന്റെ പ്രവർത്തി നിർത്തി, അവളെ പഴയ ആ വിൻഡോയുടെ അടുത്തേക്ക് കോരിയെടുത്തു കൊണ്ടുചെന്നു നിർത്തി. തനിക്കഭിമുഖമായി വിൻഡോയിൽ ചാരിനിൽക്കുന്ന അവളുടെ ചുരിദാറിന്റെ ടോപ് അവൻ വേഗം മുകളിലേക്കുയർത്തി പരമാവധി ഉയരത്തിൽ ചുരുട്ടിവെച്ചു. താൻ സ്വയമേ ടോപ് മാറ്റിയില്ലല്ലോ എന്ന നഷ്ടബോധത്തിൽ അവൾ വീണപ്പോഴേക്കും, അവൻ ചുരുട്ടിയിരുന്ന ടോപിനു താഴെയുള്ളതുകൂടി ഇളക്കിമാറ്റി അല്പം ദൂരേക്കിട്ടു.ശേഷം അവളുടെ വലതുകാലിന്റെ തുടയിൽപ്പിടിച്ചു ഉയർത്തി ചേർന്നുനിന്ന് മുറിച്ച പ്രവർത്തി വീണ്ടും തുടർന്നു.
താഴെ പൂളിൽനിന്നും ലിംഗഭേദമന്യേ ചെറിയ ബഹളങ്ങളും മറ്റും കേട്ടുതുടങ്ങിയിരുന്നു. പാർവ്വതി തന്റെ തല പിറകിലേക്ക് ചായ്ച്ചു കണ്ണുകളടച്ചതല്ലാതെ മറ്റൊന്നിനും മുതിർന്നില്ല.
“ലൈറ്റ് വേണ്ടായിരുന്നല്ലേ….”
കിതപ്പോടുകൂടി ഇതിനിടയിൽ ഹരി അവളോടായി പറഞ്ഞു. കുറച്ചു സെക്കന്റുകൾ കാത്തെങ്കിലും അവനു മറുപടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല.
“….സോറി”
പഴയപടിതന്നെ അവൻ തന്റെ വാചകം മുഴുമിപ്പിച്ചു. ശേഷം അല്പംകൂടി വേഗത്തിൽ തന്റെ പ്രവർത്തി തുടർന്നു. സമയം കടന്നുപോയതോടെ രണ്ടുംകല്പിച്ചു അവൾ തന്റെ ടോപ് ഊരിമാറ്റിയിട്ടു. ഉടനെതന്നെ അവനെ തന്റെ നെഞ്ചോടവൾ ചേർത്തു. തന്നെ ചേർത്തുപിടിച്ചു തന്റെ മാറിടത്തെ മാറി-മാറി ഉപയോഗിക്കുമ്പോൾ, അവന്റെ അരക്കെട്ടിനു താഴേക്ക് അവളുടെ കരമെത്തിക്കുവാനവൾ മറന്നില്ല. സ്നേഹം തീണ്ടാതെ കുസൃതികളിൽ താല്പര്യം കാണിക്കുന്ന ഹരിയെ ഓർമ്മിച്ചു നിവർത്തിയില്ലാത്തൊരു ചിരിയോടെ അവൾ സമയം തള്ളിനീക്കി.
സമയക്രമേണ ബെഡിൽ തന്നെ നാൽക്കാലിമൃഗത്തെപ്പോലെ ഹരി ഉപയോഗിച്ചുതുടങ്ങിയതോടെ അവൾക്ക് അവശത അനുഭവപ്പെട്ടുതുടങ്ങി. ഇതിനിടയിലെപ്പോഴോ അവന്റെ പ്രവർത്തനഫലമായുള്ള നനവ് തനിക്കനുഭവപ്പെട്ടതായി അവൾക്കോർമ്മ വന്നു. അപ്പോഴേക്കും അവളുടെ പിന്തുടകൾക്കു മുകളിലായി മാംസളഭാഗത്തു വലിയ ശബ്ദത്തോടും ശക്തിയോടുമൊപ്പം അവന്റെ വലതുകരം പതിഞ്ഞു. പ്രതീക്ഷിക്കാത്ത പ്രവർത്തിയിൽ അവൾ പുളഞ്ഞു ബെഡിലേക്കു അതേപടി വീണുകിടന്നു. അവളുടെ കണ്ണുകളിലാകെ കണ്ണുനീർ നിറഞ്ഞു.
അവൾ തന്റെ കരങ്ങൾ പരസ്പരം ചേർത്തു മടക്കിവെച്ചു അതിൽ കമിഴ്ന്നുതന്നെ കിടന്നു. കൂടെ ശരീരമാകെ കോച്ചിപ്പിടിച്ച അവസ്ഥയിലാക്കുവാനും തുടങ്ങി. അവൻ അവളുടെ തലമുടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു;
“ടയേർഡ് ആയോ….
എന്നാൽ കിടന്നോ നീ.
ഞാനൊന്നു റിലാക്സ് ചെയ്യട്ടെ കേട്ടോ.
ലൈറ്റ് ഓഫ് ആക്കിയേക്കാം.”
ശബ്ദമില്ലാതെ ധാരയായി കണ്ണുനീർ ഈ സമയം പാർവ്വതി ഒഴുക്കിത്തുടങ്ങിയിരുന്നു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. നിമിഷങ്ങൾക്കകം അവളുടെ മറുപടിയ്ക്കു ക്ഷമയില്ലാതെ ലൈറ്റുകളെല്ലാം ഓഫ് ആയതായി അവൾ അറിഞ്ഞു; ശേഷം ഹരി എന്തോ ബെഡിനുതാഴെ വന്നു പരതിയശേഷം വിൻഡോയുടെ ഓപ്പോസിറ്റായുള്ള ഏരിയയിലെ ബാൽക്കണിയിലേക്കു പോയതും.
‘പാർവ്വതി…. ആഫ്റ്റർ ഓൾ യൂ ആർ എ ഡോക്ടർ.
കാം ഡൗൺ.
ലൈഫ് എന്നാൽ ആരും പ്രതീക്ഷിക്കുന്നതുപോലെയോ
ഉദ്ദേശിക്കുന്നതുപോലെയോ അല്ല; ഒരിയ്ക്കലും….’
ഇങ്ങനെ സ്വയം, ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീരോടെന്നപോലെ പതിയെ പറഞ്ഞുകൊണ്ട് വര്ധിച്ചുവന്ന വലിയ വിഷമം അമർത്തി പാർവ്വതി കിടന്നു. അവൾ തന്റെ പാദങ്ങൾ താഴേക്കു ബലത്തിൽ നിവർത്തിനീട്ടി ബെഡിലേക്കു കൂടുതൽ ബലത്തോടെ അമർന്നുകിടന്നു.

» » »
രാവിലെ അർജ്ജുൻ മെല്ലെ തന്റെ കണ്ണുകൾ തുറന്നു. ചുറ്റുപാടും പതിവിലേറെ വെളിച്ചം പടർന്നിരിക്കുന്നതായി അവനു കാണുവാൻ സാധിച്ചു. എഴുന്നേറ്റപടി അവൻ വീണ ഉറങ്ങുന്ന ചാരുകസേരയിലേക്കു നോക്കി. അവൾ അതിന്മേൽ ഉണ്ടായിരുന്നില്ല. കബോഡിൽനിന്നും ഒരു നേറ്റി ഇടുന്ന മുണ്ട് തപ്പിയെടുത്തശേഷം അതും ഉടുത്തുകൊണ്ടു അവൻ താഴേക്ക് ഇറങ്ങി.
കിച്ചണിലേക്കു അടുക്കുന്തോറും അവിടെയുള്ള സാമഗ്രഹികൾ തമ്മിലുള്ള പയറ്റുകളുടെ ശബ്ദം ഉയർന്നുകേട്ടുതുടങ്ങി.
“അമ്മെ, അവളെന്തിയെ?”
കിച്ചണിലേക്കുള്ള ഓപ്പണിങ്ങിലെത്തി അർജ്ജുൻ ചോദിച്ചു. ഭവാനിയമ്മ തിരക്കിട്ട പണിയിലായിരുന്നു. അപ്പോൾ സൈഡിൽ നിന്നും ലഞ്ച്‌ബോക്‌സുമായി വന്ന വീണ ‘എന്താ’ എന്ന് അവനോടു ചോദിച്ചു.
“ഒന്നുമില്ല, വെറുതെ വിളിച്ചതാ….
ഞാൻ കണ്ടില്ലായിരുന്നു.”
കിച്ചണിൽ നടന്നുകൊണ്ടിരിക്കുന്ന പയറ്റുകളുടെ ശബ്ദത്തിനൊപ്പിച്ചു അർജ്ജുൻ അവൾക്കു മെല്ലെ മറുപടി നൽകി.
“നേരം യെവളോ ആച്ചു തെറിയുമാ….?
ശീഘ്ര കൊഞ്ചം റെഡിയായി വാ.
‘അമ്മ ലഞ്ച് റെഡീ പണ്ണീട്ടിരിക്ക്.
ബ്രേക്‌ഫാസ്റ് നാൻ ദോ എടുത്തു വെക്കറേ..
പോ….”
വർധിച്ചിരിക്കുന്ന വയറിന്റെ ക്ഷീണമെന്നോണം വീണ മെല്ലെമെല്ലെ ഇത്രയും വാചകങ്ങൾ അവനോടു പറഞ്ഞൊപ്പിച്ചു. മറുപടിയൊന്നും പറയാതെ അവൻ തിരികെ ബാത്രൂം ലക്ഷ്യമാക്കി നടന്നു.
പ്രഭാതകൃത്യങ്ങൾക്കുശേഷം ഷർട്ടൊഴികെ യൂണീഫോമിൽ അർജ്ജുൻ വേഗം ഡൈനിങ് ടേബിളിലെത്തി. അപ്പോഴേക്കും അവിടെ ബ്രേക്ഫാസ്റ്റിനുള്ള കാര്യങ്ങളെല്ലാം റെഡിയായിരുന്നു. അവൻ കഴിച്ചുതുടങ്ങിയപ്പോഴേക്കും ഹാൻഡ്ബാഗിൽ ലഞ്ചുമായി വീണ അവിടേയ്ക്കു വന്നു, കിച്ചണിൽനിന്നും.
“അവിടെ എന്താ വിശേഷം?”
കഴിച്ചുകൊണ്ടുതന്നെ അവൻ അവളോട് ചോദിച്ചു.
“പുതുസ്സായി ഒന്നുല്ലേ….പാലയപോലെ തന്നെ.”
കുറുമ്പുകലർന്ന ദേഷ്യത്തോടെ അവൾ മറുപടി നൽകി.
അല്പനിമിഷം കഴിഞ്ഞില്ല, മുറ്റത്തു ജീപ്പ് വന്നുനിൽക്കുന്ന ശബ്ദം കേൾക്കാമെന്നായി.
“ഇന്നെന്താ പതിവില്ലാതെ നേരത്തെ!
ഞാൻ ലേറ്റായോടീ….!?”
കഴിപ്പ് പൂർത്തിയാക്കികൊണ്ടു അവൻ ചോദിച്ചു.
‘ഇല്ല’ എന്ന അർത്ഥത്തിൽ അവൾ നെറ്റിചുളിച്ചുകൊണ്ടു തലയാട്ടി മറുപടി സമ്മാനിച്ചു അവന്‌.
റൂമിലേക്ക് തിരികെ പോയി ആകെ യൂണീഫോമിൽ അർജ്ജുൻ മെയിൻ ഡോറിനരികിലേക്കു എത്തിയതും അവിടെ കോൺസ്റ്റബിൾ രാമചന്ദ്രൻ നിൽക്കുന്നുണ്ടായിരുന്നു.
“എന്താ ചേട്ടാ…”
വിഷാദം കലർന്ന മുഖത്തോടെ നിന്നിരുന്ന രാമചന്ദ്രനെ നോക്കി അവൻ ചോദിച്ചു.
“മോനെ, ഐ.ജി. യുടെ ഓഫീസിലേക്ക് നേരെ
ചെല്ലുവാൻ ഓർഡർ വന്നിരുന്നു രാവിലെ.”
വിഷമം കലർത്തിയുള്ള ഈ മറുപടിക്ക് തിരികെ അവൻ പറഞ്ഞു;
“ആ….പോയേക്കാം…
പോയി നോക്കാം….”
പ്രതീക്ഷിച്ചു എന്ന മട്ടിൽ അംഗീകാരത്തോടെയുള്ള അർജ്ജുന്റെ ഈ മറുപടിയ്ക്കുശേഷം അവർ ഐ.ജി. ഓഫീസ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. കുറച്ചു സമയത്തേക്ക് അവർക്കിരുവർക്കും പരസ്പരം ഒന്നും മിണ്ടുവാനുണ്ടായിരുന്നില്ല. ആ നിശബ്ദത ഐ.ജി. യുടെ ഓഫീസ് വരെ നീണ്ടുനിന്നു. ഓഫീസിലെത്തി തന്റെ തൊപ്പിയുംവെച്ചു അവൻ ഐ.ജി. യുടെ ക്യാബിനിലേക്കു എത്തി.
“മേ ഐ കം ഇൻ സർ?”
പുറത്തുനിന്നു അവൻ ചോദിച്ചു.
“കേറി വാടോ….”
പരുക്കൻ മട്ടിൽ ഐ.ജി. അകത്തുനിന്നും ഇങ്ങനെ ആജ്ഞാപിച്ചു.
അവൻ അകത്തേക്ക് കയറിച്ചെന്നു. ഐ.ജി. രാധാകൃഷ്ണന്റെ എതിർവശത്തു കമ്മീഷണർ ജോസഫ് സ്റ്റീഫൻ ഇരിക്കുന്നുണ്ടായിരുന്നു. അവൻ പ്രോട്ടോകോൾ നിർവ്വഹിച്ചതും ചൂടോടെ ഐ.ജി. തുടർന്നു;
“ഇതാ തന്റെ സസ്‌പെൻഷൻ ഓർഡർ….”
ഇതിനോടൊപ്പം ഒരു ഷീറ്റ് പേപ്പർ അവന്‌ നേരെയിട്ടുകൊണ്ടു ഐ.ജി. തുടർന്നു;
“വല്ലാതെ ഷൈൻ ചെയ്യരുത്.
പേരിനൊരു അന്വേഷണം നടത്താനല്ലേ
ഞാൻ തന്നെ ഇതേൽപ്പിച്ചത്….
എന്നിട്ടു താൻ കമ്മീഷണറുടെ മകനെ
മര്ധിച്ചുവല്ലേ!”
സന്തോഷംകലർന്ന ചിരിയോടും മുഖഭാവത്തോടുംകൂടി ഐ.ജി. ഇങ്ങനെ പറഞ്ഞുനിർത്തിയതും ജോസഫ് സ്റ്റീഫൻ തുടർന്നു;
“അടിച്ചുനിന്റെ ചെപ്പ പൊട്ടിക്കണം
എന്നെനിക്കുണ്ടായിരുന്നു.
വഴിയുണ്ടാക്കാം….
ഇറങ്ങി പൊയ്ക്കോ വേഗം.”
അത്യന്തം രൗദ്രതയും പകയും കലർന്ന ഗാംഭീര്യത്തോടെ കമ്മീഷണർ ഇങ്ങനെ പറഞ്ഞതും അർഹമായ ദേഷ്യം കടിച്ചമർത്തി അർജ്ജുൻ തൊപ്പി ഊരിക്കൊണ്ടു ക്യാബിനിൽനിന്നും ഇറങ്ങിനടന്നു.
“ഹി…ഹി…ഒരു ഇരുപതു ദിവസം
വീട്ടിലിരിക്കാനുള്ള വകുപ്പായി.
ഇനി ബാക്കി പണി നോക്കാൻ
ഏർപ്പാട് ചെയ്യുന്നുണ്ട്.”
ലാഘവം കലർന്ന ചിരിയോടെ കമ്മീഷ്ണർ ജോസഫ് ഐ.ജി. യോട് പറഞ്ഞു.
“അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.
അല്ലാതെ, ഞാനിപ്പോൾ എന്ത്
പറയാനാടാ ഉവ്വേ….”
ചിരി കലർത്തി ഐ.ജി. മറുപടി നൽകി.
“സാർ, എന്തായി….എന്താ….”
ബൊലേറോയിൽ ദേഷ്യത്തോടെ വന്നുകയറിയ അർജ്ജുനനോട് രാമചന്ദ്രൻ ചോദിച്ചു.
തന്റെ വശത്തെ ഡോർ വലിച്ചടച്ചുകൊണ്ടു അവൻ മറുപടി നൽകി;
“കാശുകൊടുത്തു ഞാൻ വീട്ടിൽ
വാങ്ങിച്ചിട്ടിരിക്കുന്ന താറിൽ ഇന്നിങ് പോരാമെന്നു
ഞാൻ വിചാരിച്ചതാ.
വണ്ടി വീട്ടിലേക്കു വിട്ടോ..”
മറുപടിയുടെ പൊരുൾ പ്രതീക്ഷിച്ചിരുന്നെന്നവണ്ണം രാമചന്ദ്രൻ വണ്ടി സ്റ്റാർട്ട് ചെയ്തു വേഗം വഴിയിലേക്ക് ഇറക്കി.
“ബാക്കി പുകിലിനൊക്കെ പിറകെ ഡിപ്പാർട്ടമെന്റ്
വകയും വേണേൽ ഇനിയും ഒപ്പിക്കാം.
താൻ പൊയ്ക്കോ…ഹി..ഹി..”
ഐ.ജി. രാധാകൃഷ്ണൻ വിജയഭാവത്തോടെ തന്റെ ക്യാബിനിലിരുന്നു ജോസഫിനോട് പറഞ്ഞു.
“എന്നാൽ അങ്ങനെയാവട്ടെ.
ഞാനെ…..ഹോസ്പിറ്റൽ വരെയാണ്
ചെല്ലട്ടെ….”
എഴുന്നേറ്റു പോകുവാൻ തുനിഞ്ഞപ്പോൾ ഇങ്ങനെ മറുപടി നൽകിയശേഷം ഒന്ന് നിർത്തി മുഖത്ത് ചിരി വരുത്തിക്കൊണ്ട് ജോസഫ് തുടർന്നു;
“….ഡിസ്ചാർജ് ചെയ്യണം വേഗം അവനെ.
കാര്യങ്ങൾ നമ്മുടെ വഴിക്കായതു എന്തുകൊണ്ടും നന്നായി.”
ഐ.ജി. അല്പം ശബ്ദത്തോടെ ചിരിച്ചുതുടങ്ങി. ജോസഫ് തന്റെ തൊപ്പി തലയിൽവെച്ചു ചെറു മന്ദഹാസം കലർന്ന പകയോടെ ക്യാബിൻ വിട്ടു.
ബൊലേറോ തന്റെ വീട്ടുമുറ്റത്തെത്തിയതും അർജ്ജുൻ പറഞ്ഞു;
“രാമൻചേട്ടാ, പൊയ്ക്കോ. ഞാൻ വിളിച്ചുകൊള്ളാം.
ഭാഗ്യം ഉണ്ടേൽ ഇരുപതുയൊന്നാം ദിവസം കാണാം.”
അവൻ ചാടിയിറങ്ങി വീട്ടിലേക്കു കയറി. രാമചന്ദ്രൻ വണ്ടിയുമായി പതിവുപോലെ മുറ്റത്തുനിന്നും പുറത്തേക്കു ഡ്രൈവ്ചെയ്തുപോയി.

» » »
“പാവം….കൊച്ചിനെ ഉറക്കിയിട്ടു ഒന്ന് റിലാക്സ്
ആകുമ്പോഴേക്കും എനിക്ക് മിക്കവാറും മൂഡ് കാണില്ല നൈറ്റ്.
ജോയ്‌സ് എന്നെ പതിയെ ഇളക്കിത്തുടങ്ങും.
ഞാൻ മൈൻഡ് ചെയ്യതെയങ്ങു കിടക്കും. ഒന്നും
നടക്കില്ലെന്നാകുമ്പോൾ അവൻ തിരിഞ്ഞുകിടക്കും.
അവന്റെയാ ശാന്തമായുള്ള കിടപ്പു കാണുമ്പോൾ ആ രാത്രി
മുഴുവൻ അവനു കൊടുത്തേക്കാമെന്നങ്ങു തോന്നിപ്പോകും.
പിന്നൊന്നും ചിന്തിക്കില്ല, ഞാനൊന്നു കെട്ടിപ്പിടിക്കേണ്ട താമസം…ഹ…ഹ…”
സിറ്റിയിലെ ഓപ്പൺ കഫെയിലിരുന്നു വെകുന്നേരം ഒരു സിപ് കോഫി രുചിച്ചുകൊണ്ടു സ്റ്റെഫി പറയുകയായിരുന്നു, ഓപ്പോസിറ്റായിരിക്കുന്ന പാർവ്വതിയോട്. അവളുടെ മുഖത്ത് സന്തോഷം കാണായ്കയാൽ ചിരി പതിയെ ഗൗരവമാക്കിയെടുത്തു സ്റ്റെഫി ചോദിച്ചു;
“എന്താ പാർവ്വീ, എന്താ നിന്റെ പ്രശ്‌നം?
എവിടെ നിന്റെ ഹരിയേട്ടൻ….
ജോയ്സിന് ഓഫിസിൽ ഈയിടെ ഫുൾ ബിസിയാ.
അല്ലേൽ, അവനെകൂട്ടി ഞങ്ങൾ അങ്ങിറങ്ങിയേനെ….!”
തന്റെ മുന്നിലെ പാടകെട്ടിത്തുടങ്ങിയ കോഫിയിൽനോക്കിയശേഷം പാർവ്വതി മറുപടി നൽകി;
“ഹരി വീട്ടിലുണ്ട്.
അവന്റെ ഫ്രെണ്ട്സ് അഞ്ചാറെണ്ണം വന്നുകേറിയിട്ടുണ്ട്.
ഒന്ന് സ്വസ്ഥമായ ഗ്യാപ്പിൽ ഞാനിങ്ങു പോന്നതാ.”
നെറ്റിചുളിച്ചുകൊണ്ടു സ്റ്റെഫി ചോദിച്ചു;
“നീ എന്താ ഇത്ര കാര്യപ്പെട്ടു എന്നെ വിളിച്ചുവരുത്തിയത്….
പറയെടാ….എന്താണേലും. എത്ര വര്ഷമായെടാ
നിന്നെ ഞാൻ കാണുവാൻ തുടങ്ങിയിട്ട്!?”
പാർവ്വതി മെല്ലെ ചുറ്റുമൊന്നു കണ്ണോടിച്ചു. സംസാരം ശ്രദ്ദിക്കത്തക്കവിധത്തിലാരും അടുത്തായില്ലെന്നുറപ്പുവരുത്തി മറുപടി തുടങ്ങി;
“എടീ, ഒരാഴ്ചയായി എന്റെ കല്യാണം കഴിഞ്ഞിട്ട്.
ഹണിമൂൺ ട്രിപ്പെന്നുംപറഞ്ഞു ഈ
കഴിഞ്ഞൊരാഴ്ച എന്നെ പോൺവീഡിയോസിൽ
പോലുമില്ലാത്ത തരത്തിൽ ഉപയോഗിക്കുകയായിരുന്നു
അവൻ…ഹരി. അറിയാമോ നിനക്ക്!?”
ഈ വാചകങ്ങൾക്കൊപ്പം ഒന്നുകൂടി മ്ലാനമായിപ്പോയി സ്റ്റെഫിയുടെ മുഖം. അപ്പോഴേക്കും പാർവ്വതി തുടർന്നു;
“ഇപ്പം എനിക്ക് എന്റെ ബാക്ക് അനക്കത്തില്ല.
ദേഹം മുഴുവൻ കടിച്ചുപറിച്ചൊരു പരുവമാക്കി.
പന്നി….ബാസ്റ്റഡ്….”
ഇത്രയുമായപ്പോൾ സ്റ്റെഫി വേഗം പറഞ്ഞു;
“ഓരോ ആണുങ്ങളും ഓരോ സ്വഭാവക്കാരാ.
നീയിത്തിരി സെന്സിറ്റിവാണെന്നു എനിക്കറിയാം, നിനക്കും.
നീയൊന്നു സ്നേഹത്തോടെ ശ്രമിച്ചാൽ, എന്താ ഇപ്പോൾ പറയുക….
അതൊക്കെ മാറ്റാം ഒരുവിധം. പിന്നെയുള്ളതൊക്കെ
ഒരു എന്ജോയ്മെന്റ് ആക്കിയെടുക്കണം.
ഒന്നുമില്ലേലും നിന്റെ കെട്ടിയോനല്ലെടി അവൻ….
പോരാത്തതിന് നീയൊരു ഡോക്ടറും.
ആട്ടെ, നിന്റെ ലീവിന്റെ കാര്യമെന്തായി?”
കോഫിയിലേക്കുതന്നെ നോക്കിയിരിപ്പായിരുന്നു ഇതിനോടകം പാർവ്വതി. അവൾ മറുപടി പറഞ്ഞു;
“ഒരാഴ്ചയായിരുന്നു ഓഫ് എടുത്തത്. ഇനിയിപ്പോൾ
ഒരാഴ്ചകൂടി കഴിഞ്ഞേയുള്ളൂ….
ഞാനോർത്തു എനിക്ക് ഭ്രാന്തായെന്ന്….
ഒരാഴ്ച ആ ഹോട്ടൽ റൂമൊരു….
അവിടുത്തെ ഒരു ഉപകരണവും ഒന്നും….
എന്നെയിനി പ്രാപിക്കാനില്ലെടി ഇനി.
എന്നെ ഉപയോഗിക്കുവാൻ കൊണ്ടുപോയതായിരുന്നേൽ
ഇതിലും എത്രയോ ഭേദമായിരുന്നേനെടി…
ഞാൻ കരയാത്തതായി ഒരൊറ്റ ദിവസംപോലുമില്ല,
അറിയാമോ നിനക്ക്….!?”
ഈ മറുപടിയ്‌ക്കൊപ്പം ധാരയായി കണ്ണുനീരുകൂടി ഒഴുകിത്തുടങ്ങി പാർവ്വതിയുടെ മുഖത്തുനിന്നും. പെടുന്നനെ തന്റെ ഇരുകൈകൾകൊണ്ടും മുഖംപൊത്തി അല്പം കമിഴ്ന്നു അവൾ ശബ്ദമില്ലാതെ വലുതായി കരഞ്ഞുതുടങ്ങി. ഇതുകണ്ടതും സ്റ്റെഫി എഴുന്നേറ്റു അവളുടെ ചെയറിനടുത്തെത്തി, അവളെ തന്നോടുചേർത്തു ആശ്വസിപ്പിച്ചുകൊണ്ടു പതിയെ പറഞ്ഞു;
“പാർവ്വീ….എടീ പബ്ലിക് ശ്രദ്ദിക്കും.
നീ വാ…. എനിക്കെല്ലാം മനസ്സിലായി.
ബിൽ പേ ചെയ്തു നമുക്ക് പോകാം.
ബാക്കി എവിടെയേലും ഒറ്റയ്ക്കിരുന്നു മിണ്ടാം….”
അല്പനേരംകൂടി അങ്ങനെയിരുന്നു മുഖംപൊത്തി പാർവ്വതി കരഞ്ഞു. ആ സമയമെല്ലാം പഴയപടിതന്നെ അവളെ ചേർത്തുപിടിച്ചുനിന്ന സ്റ്റെഫി ഗസ്റ്റുകൾ തങ്ങളെ ശ്രദ്ദിച്ചുതുടങ്ങി എന്നുകണ്ടപ്പോഴേക്കും വേഗം ബിൽ പേ ചെയ്തു പാർവ്വതിയേയുംകൂട്ടി തന്റെ കാറിൽ കയറി.
“പാർവ്വീ….നമുക്ക് എന്റെ വീട്ടിൽ പോകാം.
അവിടെ കുറച്ചു പ്രൈവസി ഉണ്ടിപ്പോൾ.
ജോയ്‌സ് വരാൻ ലേറ്റ് ആകും. പിന്നെ മോളാണേൽ
ഇപ്പോൾ അവളുടെ ഗ്രാൻഡ്മായോടൊപ്പം ഉറക്കമായിരിക്കും!
നിന്നെ തിരിച്ചു ഞങ്ങൾ ഡ്രോപ്പ് ചെയ്യാം…”
തലകുനിച്ചു വിഷാദംകലർന്ന വിങ്ങിയ മുഖവുമായി പാർവ്വതി മൗനമായി അര്ധസമ്മതം നൽകി, തന്റെ തലയാൽ. സ്റ്റെഫി തന്റെ വീട് ലക്ഷ്യമാക്കി കാർ ഡ്രൈവ് ചെയ്തു തുടങ്ങി. പിന്നെ തുടർന്നു;
“നീ വറീഡാവേണ്ട, നമുക്കെല്ലാം സോൾവ് ചെയ്യാം.
നിനക്ക് ഞാനല്ലേടാ ഇത്രയുംകാലം ഉണ്ടായിരുന്നത്…!
കൂൾ….ഓക്കേ…. പാർവ്വീ നീ.”
ഡ്രൈവിങ്ങിനിടയിൽ അവളെ ഗൗനിക്കാതെ ഇങ്ങനെ പറയുന്നതിനിടക്കും അവസാനവും സ്റ്റെഫി പാർവ്വതിയെ ഓരോ നോട്ടം നോക്കുന്നുണ്ടായിരുന്നു.
അധികം ദൂരമല്ലാത്തൊരിടമായ തന്റെ വീട്ടിലെത്തുന്നതുവരെ മറുപടിയില്ലാതെ വിഷമിച്ചിരുന്ന പാർവ്വതിയോട് മറ്റൊന്നിനും മുതിർന്നിരുന്നില്ല സ്റ്റെഫി. വീട്ടിലെത്തി, മോളെ ഉറക്കിക്കൊണ്ടു നടക്കുന്ന അമ്മായിയമ്മയെ ഒന്ന് ഗൗനിച്ചശേഷം രണ്ടാം നിലയിലെ സിറ്റ്-ഔട്ടിലേക്കു പാർവ്വതിയെ അവൾ കൂട്ടിക്കൊണ്ടുപോയി. അവിടെ കിടന്നിരുന്ന നാല് ചെയറുകളിലൊന്നിൽ പാർവ്വതിയെ ഇരുത്തിയശേഷം അവൾ അടുത്തായുള്ളതിലിരുന്നു.
“ലുക് പാർവ്വീ….ഐ തിങ്ക്
യൂ ആർ ജസ്റ്റ് ഓക്കേ നൗ!
എടീ, കിടപ്പറയിലെ കാര്യമല്ലായിരുന്നേൽ
എനിക്കോ ജോയ്സിനോ ഹരിയെ ഒന്ന് എല്ലാം പറഞ്ഞു മനസ്സിലാക്കിക്കാമായിരുന്നു.
അവനു നിന്നെ മനസ്സിലായേനെ….കൊച്ചു
കുട്ടിയൊന്നുമല്ലല്ലോ….!
ഇതിപ്പോ….ഇത് നിങ്ങളുടെ സ്വകാര്യമല്ലേടീ.”
അല്പം ദൃഢതയോടെ പാർവ്വതിയുടെ മറുപടി വന്നു;
“എടാ ഞാൻ ഒരുപാടുതവണ…ഒരുപാടുതവണ അവനെ
സ്നേഹംകൊണ്ട് പൊതിയാൻ നോക്കി. ഞാനൊരു പെണ്ണല്ലേ….
എനിക്കും ഒരാണിന്റെ എല്ലാം
വേണം, എല്ലാം അറിയണം.
പക്ഷെ അവനതൊന്നും കൺസിഡർ ചെയ്യുകപോലുമില്ല.
പട്ടിയിട്ടു….ഞാൻ പറയുന്നില്ല ബാക്കി.
ഞാൻ പഠിച്ചിട്ടുള്ളത് സ്നേഹത്തിൽ കലർത്തിയാ
ലൈംഗികത എന്ന പ്രക്രിയ എന്നാ…
ഹും….നീയൊക്കെ എന്നാ പഠിച്ചതെന്നാർക്കറിയാം!”
കുറുമ്പോടെ അവസാനിച്ച ഈ മറുപടി കേട്ട് ഒന്ന് നന്നായി ചിരിച്ചശേഷം ചെറുചിരിയോടെതന്നെ സ്റ്റെഫി പറഞ്ഞു;
“പണ്ട് ഹോസ്റ്റലിലോക്കെവെച്ചു മോള്
മൊബൈലുംപിടിച്ചുകൊണ്ടു
ഇതൊന്നുമല്ലായിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്…!
കെട്ടുന്നവനെക്കൊണ്ട് ഞാൻ അത് ചെയ്യിപ്പിക്കും…ഇതുചെയ്യിപ്പിക്കും…എന്റെയെടീ,
അവസാനം പറ്റിയ ചെറുക്കനെ കിട്ടിയപ്പോൾ ദാണ്ടെ!”
ഉടനെ തന്റെ ഹാൻഡ്ബാഗുമെടുത്തു പാർവ്വതി എഴുന്നേറ്റു.
“നിനക്കേലും എന്നെ മനസ്സിലാകുമെന്നു കരുതിയാ എന്റെ കാമഗൃഹത്തിൽനിന്നും ഞാൻ നിന്നെ തേടി വന്നത്…”
സ്തബധിച്ചു മുഖത്ത് ചിരിമാഞ്ഞു നിന്നുപോയ സ്റ്റെഫിയെ നോക്കിത്തന്നെ ഇങ്ങനെ പറഞ്ഞുതീർന്നപ്പോഴേക്കും പാർവ്വതി അല്പം മുൻപോട്ടു നടന്നുനീങ്ങിയിരുന്നു. ഉടനെതന്നെ ഒന്ന് തിരിഞ്ഞുനിന്നു തുടർന്നു അവൾ സ്‌റ്റെഫിയോട്;
“സെക്ഷ്യുവൽ എക്സ്പിരിമെന്റസ് എന്ന്
വിവാഹത്തിനകത്തു പറയുന്നത്, അതിന്റെ
മീനിങ് കാമഭ്രാന്ത് എന്നുതന്നെയാ.
അറിയില്ലേൽ പടിച്ചോ നീ…സൈക്കോളജിക്കൽ ബഫൂൺ.
വട്ടന്മാരെ ചികില്സിക്കുന്ന ഡോക്ടറാപോലും അവൾ….”
പാർവ്വതി പോകുകയാണെന്നുകണ്ടു സ്റ്റെഫി ഓടിവന്നു അവളെ തടഞ്ഞുനിർത്തി പറഞ്ഞു;
“എന്റെ പൊന്നു പാർവ്വീ….
ചികിത്സയൊക്കെ കുറച്ചുനാളായി ഞാൻ
നിർത്തിയിട്ടെന്നറിയില്ലേ നിനക്ക്!
നിന്റെയത്രേം പോരെടാ…ഹി…ഹി…”
ശേഷം ഗൗരവത്തിലായി തുടർച്ച;
“നിനക്കൊരു ഹാപ്പി ലൈഫ് തരുന്ന കാര്യം
ഞാനേറ്റു. കുറച്ചു സമയം താ എനിക്ക്.
ഇപ്പോൾ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം.
ഒറ്റയ്ക്ക് പോകേണ്ട നീ….ഒരു മിനിറ്റ് നിക്ക്.
ഞാനൊന്നു പറഞ്ഞിട്ടുവരാം അമ്മയോട്…”
മറുപടിയായി ദൃഢതയോടെ പാർവ്വതി പറഞ്ഞു;
“മോളെ സ്റ്റെഫി….
ഞാനെന്റെ വീട്ടിലേക്ക്, എന്റെ കെട്ടിയോന്റെ
അടുത്തേക്കുതന്നെയാ പോകുന്നത്.
അവിടേക്കെത്തുമെന്നെനിക്കു ഉറപ്പുമുണ്ട്.
മാറിക്കെ നീ അങ്ങോട്ട്….”
സ്റ്റെഫിയെ തള്ളിമാറ്റി പാർവ്വതി താഴേക്കിറങ്ങി. അവളെ നന്നായറിയാവുന്നതുകൊണ്ടു സ്റ്റെഫി മറിച്ചൊന്നിനും മുതിർന്നില്ല. സിറ്റ്-ഔട്ടിലൂടെ, പാർവ്വതി വഴിയിലേക്കിറങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറുന്നതവൾ നോക്കിനിന്നു. അത് മുന്നോട്ടുപോയി മറഞ്ഞപ്പോഴേക്കും തന്റെ മൊബൈലിലൊരു ടെക്സ്റ്റ് മെസ്സേജ് വന്നത് ശ്രദ്ദിച്ചു അവൾ.
‘ലവ് യൂ സ്റ്റീ…ഐ വിൽ ബാക് എഗൈൻ…’
ഇതായിരുന്നു ആ മെസ്സേജ്. വായിച്ചയുടൻ സ്റ്റെഫി ഒന്ന് മന്ദഹസിച്ചു.

» » »
രാത്രി ഉദ്ദേശം പാതിയോളമായിരുന്നെങ്കിലും പതിവുപോലെ തന്റെ ബെഡിൽ, ഗർഭിണിയായ വീണയുടെ അടുത്തായി കണ്ണുകൾ തുറന്നു കിടക്കുകയായിരുന്നു അർജ്ജുൻ.
“സസ്‌പെൻഷൻ ഇരുപത് നാൾ താനേ…”
താൻ കിടക്കുന്ന ചാരുകസേരയിൽനിന്നും വീണ ശബ്ദിച്ചു.
റൂമിലാകെ ഇരുട്ടായിരുന്നിട്ടുകൂടി അവന്റെ കണ്ണുകളെ ചലിപ്പിക്കുവാൻ ഈ വാചകത്തിനായില്ല.
“അതെ. കൂടിയെങ്കിലേ ഉള്ളൂ.”
ദൃഢതയോടെ അവൻ അവൾക്കു മറുപടി നൽകി. കുറച്ചുനേരം ഇരുവരും നിശബ്ദത മാത്രം പങ്കിട്ടു.
“ചിന്ന കേസ്…സർക്കിൾ ഇൻസ്‌പെക്ടർ അർജ്ജുൻ….
സസ്‌പെൻഷൻ….”
നിശബ്ദതയെ ഭാഗിച്ചു വീണ വീണ്ടും ശബ്ദിച്ചു. ഒന്ന് നിർത്തി ചെറിയൊരാലോചനയ്ക്കുശേഷം അവൾ തുടർന്നു;
“അന്ത വീണയുടേത്…അതും പെറിസല്ലേ…
അപ്പാ യാരെന്നു തെറിയാമ, അമ്മാ യാരെന്നു തെറിയാമാ..
തമിൾനാട്ടു ഓർഫനേജിൽ താൻ വളത്തേൻ…
പെരിസാ പഠിച്ചേ, അനാ ടീച്ചിങ്കിക്കാകെ
കേരളാവിൽ വന്ദേ….
ഏഴുനാൾ, അപ്പാ മാതിരിയിരുന്താ പ്രിൻസിപ്പാൾ….
അണ്ണാമാതിരിയിരുന്താ റ്റീച്ചമേറ്റ്…
എന്നുടെ ഫേവറേറ്റ് സ്റ്റുഡന്റ്….കൂട്ടമായ സെർന്തു…
എല്ലാമേ മുടിഞജിറുക്ക്‌…മുടിച്ചേ….”
അപ്പോഴേക്കും അർജ്ജുൻ തന്റെ ഇടതുവശത്തേക്ക്, വീണയുടെ അടുത്തേക്ക് തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു;
“എന്തിനാ ഇപ്പോൾ ഇതെല്ലാം നീ വീണ്ടും പറയുന്നത് വീണാ….
ഏഴുദിവസം നിന്റെമേൽ തങ്ങളുടെ കാമഭ്രാന്ത് തീർത്ത
അവർ സമ്മാനിച്ച മുറിവ് എന്നെന്നേക്കുമായി
ഉണങ്ങുവാനല്ലേ ഞാൻ നിന്നെ എന്റെ വീട്ടുകാരെയും
കുടുംബക്കാരെയും…എന്തിന്,
എല്ലാവരെയും എല്ലാറ്റിനെയും മറന്നു എന്റെ
കൂടെ കൂട്ടിയത്…മരിക്കുംവരെ എനിക്കൊരു
കൂട്ടായി…
അച്ഛൻ ഇല്ലാതെയാ എന്നെയും എന്റെ ‘അമ്മ
വളർത്തിയത്. എനിക്ക് വയസ്സാകുന്നതിന് മുൻപേ
അച്ഛൻ പോയി.
ഇരുവരും വീട്ടുകാരെയും വേണ്ടപ്പെട്ടവരെയും
ധിക്കരിച്ചു വിവാഹം കഴിച്ചതുകൊണ്ടു,
അമ്മയെ ആർക്കും വേണ്ടാതായി, എന്നെയും!
അച്ഛൻ മരിച്ച വകയിൽ കിട്ടിയ ഗവണ്മെന്റ് ജോലിയിൽ
നിന്നും കിട്ടുന്ന തുശ്ചമായ ശമ്പളമായിരുന്നു
ഞങ്ങളെ ലോകത്തിനൊപ്പം നടത്തിച്ചത്..
അമ്മയുടെ തളരാത്ത വിശ്വാസവും.”
കൃതജ്ഞതാപൂർവ്വം ഇത്രയും പറഞ്ഞശേഷം അല്പം നിശ്ശബ്ദനായ അർജ്ജുൻ ശേഷമായി തുടർന്നു;
“ഇതെല്ലാം കഴിഞ്ഞു…നമുക്കൊരു ജീവിതമായി.
ഇനിയൊന്നും പിറകിലേക്ക് ഓർക്കേണ്ട…
രണ്ടുപേർക്കും.
എനിക്ക് നീയും, നിനക്ക് ഞാനും…പിന്നെ അമ്മയും.”
അപ്പോൾ മറുപടിയായി വീണ പറഞ്ഞു;
“എനക്ക് തെറിയും ഉന്നുടെ പാസം..
നീ എൻ കടവുൾ മാതിരി.
അനാ…നീ ഇല്ലെനാ…നാ എപ്പടി ഇറിപ്പേ..
നീ ഇല്ലെനാ…എന്നെ യാര് കാപ്പാത്തുവെ…
യാർക്ക് ഏ മേലേ പാസം തോന്നുവേ….”
മറുപടിയുടെ അവസാനത്തോടെ വീണയുടെ ശബ്ദം ദൃഢതപ്രാപിച്ചുവന്നു. എന്തോ ചിന്തിച്ചുറപ്പിച്ചതുപോലെയുള്ള ഈ വാചകങ്ങൾ കേട്ടയുടൻ അർജ്ജുൻ അവളോട് ചോദിച്ചു;
“എന്താ വീണാ, ഞാൻ നിനക്കായിനി
ചെയ്യേണ്ടത്…പറ..”
മറുപടി നൽകാതെ അല്പസമയം വീണ നിശബ്ദത പാലിച്ചു.
“മുടിച്ചിട്…
സസ്‌പെൻഷൻ ആന മുതൽ നാളിതുതാനെ!
മറുപടി സർവീസുക്ക് കയററുതിക്കു മുന്നാടി…
നയന്റീൻ ഡെയ്‌സ് ഇറക്കു ഉനക്ക്.
സുമ്മാ വിടാതെ..ഏ മാനത്തെ കാലജ്ഞാവർ
സേഫാനമാതിരി ഇനിമേ യാറും
സേഫാകക്കൂടാത്…
മുടിച്ചിട്…എനക്കാകെ..”
അർജ്ജുൻ അവളുടെ വലതുകൈ പരതിപ്പിടിച്ചു അതിന്റെ പത്തിയിന്മേൽ തന്റെ കൈവെള്ളവെച്ച്‌- വിരലുകളാൽ ഇറുക്കി.
“നീ ഉറങ്ങിക്കോ..സർവ്വീസിൽ തിരിച്ചു
കയറുമ്പോഴേക്കും ഞാൻ പരിഹാരം കണ്ടിരിക്കും.
എന്റെ വാക്ക്‌….”
അവൾ പതിയെ തന്റെ കണ്ണുകൾ അടച്ചുകിടന്നു. അല്പസമയംകഴിഞ്ഞതോടെ അവന്റെ കണ്ണുകളടഞ്ഞുപോയി. കൂടെയായെന്നപോലെ അവന്റെ വലതുകരം അവളുടെ കരത്തിന്മേൽനിന്നും ഊർന്നുമാറുകയും ചെയ്തു.
“ഹമ്..”
അനക്കം കേട്ടതോടെ അർജ്ജുന്റെ ശ്രദ്ദമാറി അവൻ കണ്ണുകൾ തുറന്നു വീണയെ നോക്കി.
“എന്തുപറ്റി?”
അന്ധകാരവൃതമായ റൂമിൽ തലയല്പം ഉയർത്തിപ്പിടിച്ചു അവൻ ചോദിച്ചു.
“ഉൻ പൊന്നു കൊഞ്ചം തിമിര്…
ഒന്നുല്ലേ…”
ഉറക്കം തെളിഞ്ഞ മട്ടിൽ വീണ മറുപടി നൽകി. ചെറുചിരിയോടെ അവൻ വീണ്ടും പഴയപടി, തലതാഴ്ത്തിവെച്ചു കിടന്നു. അവളുടെ നിറവയറിലൊരു ചുംബനം നൽകുവാൻ തനിക്കായില്ലല്ലോ എന്ന നഷ്ടബോധം അവന്റെ മനസ്സിലേക്കെത്തി, മെല്ലെ. ഇനിയിപ്പോൾ ശല്യമാകുമെന്നാലോചിച്ചു അവൻ തന്റെ മനസ്സിനെ സമാധാനിപ്പിച്ചു. അധികം താമസിയാതെതന്നെ അവൻ തന്റെ കൺപോളകൾ പതിയെ അടച്ചു. ചിന്തകൾ സഞ്ചരിച്ചിരുന്ന സംഭവവികാസങ്ങളിലേക്കു വീണ്ടും തിരികെ പോകുവാൻ വീണ അവനെ സമ്മതിച്ചില്ല.
അവൻ ചിന്തിച്ചു;
‘വീണ ആഗ്രഹിച്ചു തന്നോട് പറഞ്ഞതെന്തോ
താനത് സാധിച്ചുകൊടുത്തിരിക്കുന്നു. അത് തന്റെ കര്മമായിരുന്നുവെന്നതുകൂടി ഇപ്പോൾ
തിരിച്ചറിഞ്ഞിരിക്കുന്നു. കർമ്മവും കർത്തവ്യവും
കഴിഞ്ഞു ലഭിക്കുന്ന വലിയ സമാധാനം നൽകുന്ന
സന്തോഷത്തോടെ നാളെ തിരികെ ഡ്യുട്ടിയിൽ
ജോയിൻ ചെയ്യാം.
സസ്‌പെൻഷനിലായിരുന്ന കഴിഞ്ഞ ഇരുപതു
ദിവസങ്ങൾ തന്റെ ഇത്രയുംകാല ജീവിതത്തിനു
സമമായി തോന്നുന്നു ഇപ്പോൾ..’
അർജ്ജുൻ തന്റെ മനസ്സിനെ ഒന്ന് നിശബ്ദമാക്കുവാൻ ശ്രമിച്ചുനോക്കി.പരാജയഭാരത്തോടെ അവൻ അവൾക്കെതിരെ തിരിഞ്ഞുകിടന്നുപോയി.
അവൻ ആലോചിച്ചു;
‘അനാഥയായി വളർന്നു ശാരീരികമായി
അനാഥത്വം വരിക്കേണ്ടി വന്നവളാണ് തന്റെ ഭാര്യ വീണ.
അനാഥമായ ആ രണ്ടു അവസ്ഥകളുംചേർന്നു
അവളുടെ മനസ്സിനെക്കൂടി തനിച്ചാക്കാതിരിക്കുവാനാണ്
താനവളെ സഖിയാക്കിയത്. അമ്മയെ
തെറ്റുപറയുവാനാവില്ല, അമ്മയുടെ വിശ്വാസത്തിന്റെ
അടയാളമായാണ് ഞാൻ അമ്മയ്ക്കുമുന്പിൽ
ജീവിച്ചുപോന്നത്. പക്ഷെ നിലനിർത്താതെ നിലനിൽക്കുക എന്നൊരവസ്ഥയിലേക്കു ‘അമ്മ എത്തേണ്ടിയിരിക്കുന്നു.
തന്നോടുള്ള സ്‌നേഹംകൊണ്ടും അമ്മയോടും
കുടുംബത്തോടുമുള്ള ബഹുമാനംകൊണ്ടും അവൾ
എല്ലാം സഹിക്കുന്നുണ്ട്…ക്ഷമിക്കുന്നുണ്ട്…മറക്കുന്നുണ്ട്…
താൻ കൂടെയുള്ളത് അവളെ മറ്റെല്ലാ മുറിവുകളിൽനിന്നും
എപ്പോഴും സ്വതന്ത്രയാക്കിപ്പോരുന്നു. തന്റെ മോളോ
അവളുടെ മോനോ വരുമ്പോഴേക്കും കുറച്ചുകൂടി
അർത്ഥവത്താകും തന്റെ കുടുംബവും ജീവിതവും….’
ഇത്രയുമായപ്പോഴേക്കും ഉറക്കത്തെ ഭേദിക്കുംവിധം അവന്റെ ചിന്തകൾ, സഞ്ചരിച്ചിരുന്ന സംഭവവികാസങ്ങളിലേക്കു കടന്നുതുടങ്ങി. തന്റെ കൺപോളകൾ പതിയെ അടക്കുവാൻ അവൻ ശ്രമം നടത്തിയെങ്കിലും ചിന്തകളുടെ ഭാരം അവനെ അതിനായി സമ്മതിക്കുവാൻ ഉദ്ദേശിക്കുന്നില്ലാത്തതുപോലെയായിരുന്നു.
അവൻ ചിന്തിച്ചു;
‘ചിന്തകൾ മനസ്സിനെ തേടിയെത്തിയാൽ
അതിനെ മറികടക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം
അവയെയെല്ലാം ചിന്തിച്ചുതീർക്കുക
എത്രയുംവേഗം എന്നതാണ്..’

» » »
കിച്ചണിൽ ബാക്കിവന്ന ജോലികളെല്ലാം തീർത്തശേഷം മുകളിലെ തന്റെ റൂമിലേക്ക് വന്നതായിരുന്നു പാർവ്വതി. റൂമിൽ ഇരുട്ടായിരുന്നതിനാൽ അവൾ ലൈറ്റിന്റെ സ്വിച്ച് പരതിയപ്പോഴേക്കും പെട്ടെന്ന് ആരോ പിന്നിൽനിന്നും അവളെ ചേർത്തുപിടിച്ചു.
“കിച്ചണിൽ ഒരുപാട് ജോലി ഉണ്ടായിരുന്നോ….”
ഹരിയുടെ സ്വരം ശ്രവിച്ചതോടെ അവളുടെ ഹൃദയചലനം വേഗത്തിലായി.
“അറിയാവുന്നതല്ലേ, ജോലിക്കാരി ഉണ്ടായിട്ടും ഞാൻ
ലോങ്ങ് ലീവെടുത്തു എന്റെ വീട്ടിൽ
തങ്ങേണ്ട കാര്യമുണ്ടെങ്കിൽ…”
പാർവ്വതിയുടെ മറുപടിയോടൊപ്പം അവന്റെ വലതുകരം അവളുടെ വലതുപിൻഭാഗത്തിലമർന്നു മുൻഭാഗത്തേക്കെന്നവണ്ണം ചലിച്ചു. അവൻ ചോദിച്ചു;
“അവരവിടെ എന്തുപണിയാ ഇപ്പോൾ?”
അവൾ ഉടനടി തന്റെ വലതുകൈയ്യാൽ അവന്റെ കരത്തിന്റെ സഞ്ചാരത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു;
“അവർ താഴെ കിച്ചണിലുണ്ട്. എന്തോ പണിയുന്നു.”
അപ്പോൾ, അവളുടെ വയറിനുകുറുകെ പിടിച്ചിരുന്ന അവന്റെ ഇടതുകരം മെല്ലെ മുകളിലേക്ക് സഞ്ചരിച്ചു. ഇതിനിടയിൽ അവൻ പറഞ്ഞു;
“കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്നാകുന്നു.
ഒരു കൊച്ചു വേണ്ടേ…ചിലരൊക്കെ
ഓരോന്ന് ചോദിച്ചുതുടങ്ങി..”
അവൾ വേഗം അവനില്നിന്നും കുതറിമാറി. ശേഷം റൂമിലെ ലൈറ്റ് ഇട്ടുകൊണ്ട് അവനെ നോക്കി പറഞ്ഞു;
“കൊച്ചിനെ ഉണ്ടാക്കുവാനുള്ള പണിയൊന്നും
ഇതുവരെ ഞാൻ കണ്ടില്ല. ഇനി, ഇങ്ങനെ
ഉണ്ടായാൽത്തന്നെ ശരിയാകത്തുമില്ല.
തൽക്കാലം നമ്മൾ രണ്ടുപേരും മതി. ഇങ്ങനെ
പോകുമോന്ന് നോക്കട്ടെ!”
അവളുടെ മറുപടി കേട്ടതോടെ അവനു ദേഷ്യം ഇരച്ചുകയറിവന്നു. ‘ഓഹോ’ എന്നുച്ചരിച്ച് മനസ്സിലായെന്നമട്ടിൽ അവൻ തലയാട്ടി.
“ദേഹമാകെ നാറുന്നുണ്ട്. ചെന്ന് വേഗം
കുളിച്ചു വാ…അതിനു കുഴപ്പമില്ലല്ലോ…!?”
പല്ലുകടിച്ചുകൊണ്ടു തന്റെ മൊബൈലും കൈയിലെടുത്ത് അവൻ പറഞ്ഞു.
“ജനിപ്പിച്ചവരുടെ കാശുകൊണ്ട്, കുളിച്ചു
മിടുക്ക് കാണിച്ചു വെറുതെ വീട്ടിലിരിക്കലല്ല
എനിക്കിപ്പോൾ പണി.”
ദേഷ്യത്തോടെ ഇങ്ങനെ മറുപടി നൽകിയശേഷം അവൾ ഫ്രഷാകുവാനായി ബാത്റൂമിലേക്കു കയറി. അവൻ തന്റെ മൊബൈലുമായി സിറ്റ്-ഔട്ടിലേക്കു പോകുന്നതിനുമുന്പായി റൂമിലെ ലൈറ്റ് ഓഫ് ആക്കി ഡോർ ലോക്ക് ചെയ്തു. സിറ്റ്-ഔട്ടിലെത്തി മൊബൈലിൽ പരതി പുതിയതായി കിടന്ന പോൺ വീഡിയോ പ്ലേയ് ചെയ്തുകൊണ്ട് അവിടെയുള്ള സോഫയിൽ അവൻ ഇരുന്നു. അപ്പോഴേക്കും അവനൊരു കോൾ വന്നു;
“ബന്ദൂ….നിന്റെ കാര്യം ആലോചിച്ചിരിക്കുവായിരുന്നു.
നിന്റെ സൃഷ്ടിയുടെ മകുടത്തിലിരുന്നാ
ഞാനീ സംസാരിക്കുന്നത്‌…”
കോൾ എടുത്തയുടൻ ഹരി പറഞ്ഞു.
“ഓഹോ…എന്താ പരിപാടി…
പാറു എവിടെ…നിന്റെ ഭാര്യ…”
മറുപടി വന്നു, ഇങ്ങനെ അങ്ങേത്തലക്കൽനിന്നും.
“പോരെടാ മച്ചാ, അവളെയ്….ആണുങ്ങളെ
ശരിക്കുമൊന്നു അറിയുവാനുണ്ട്.”
ദേഷ്യത്തിൽനിന്നുരുത്തിരിയുന്ന ആനന്ദത്തോടെ അവൻ മറുപടി നൽകി.
“ഹ്….എന്തുവാടാ ഹരി,
നീയിതുവരെയൊന്നും അങ്ങ്
അറിയിച്ചില്ലെന്നോ…
എന്തുപറ്റി,,
വേഗം അവളെ പോയി അറിയിക്കാനുള്ളതൊക്കെ
അറിയിക്ക്..അയ്യേ..”
ലാഘവംകലർന്ന പുശ്ചത്തോടെയുള്ള വാചകങ്ങൾ അങ്ങേ തലയ്ക്കൽനിന്നും എത്തി.
“അവളെ ഞാൻ അറിയിക്കുന്നുണ്ട്,
താമസംകൂടാതെ….”
ചെറിയൊരു തീരുമാനത്തിന്റെ തുടക്കമെന്നപോലെ അവൻ മറുപടി നൽകി.
“വർക്ക് കുറഞ്ഞു…ഞാൻ ഫ്രീയാ.
പെണ്ണുമ്പുള്ളേം പ്രാരാബ്ധവും വലിച്ചു തലയിൽ
കേറ്റാത്തതിനാൽ നമ്മള് ഹാപ്പിയാ.
നിന്റെ വീട്ടിൽനിന്നും കുറച്ചകലെത്തന്നെ
ഞാനുണ്ട്. ബില്ഡറല്ലേ…ഇടയ്ക്കൊന്നു തലകാണിക്കണം
എല്ലായിടത്തും. ഇടയ്‌ക്കൊന്നങ്ങോട്ടിറങ്ങാം..
അവളുണ്ടാകുമല്ലോ അവിടെ!
എല്ലാത്തവണയും ഞങ്ങൾ വരുമ്പോൾ
അവൾക്കു പല്ലുകടിയാ. അവളുടെ
ദുഃശ്ശീലങ്ങളൊക്കെയൊന്ന് മാറ്റിയെടുക്കേണ്ടേ നമുക്ക്…”
അങ്ങേ തലയ്ക്കലെ ദൃഢമായ വാചകങ്ങൾക്കു മറുപടിയായി ഹരി ഇങ്ങനെ പറഞ്ഞു;
“ഹാ…വാ നീ. അവൻമാരും കാണും ചിലപ്പോൾ.
എല്ലാത്തിനെയും വിളിച്ചോ..”
അപ്പോഴേക്കും അവനൊരു വാട്സപ് മെസ്സേജ് വന്നു. അതുകണ്ടു അവൻ തുടർന്നു;
“…ബന്ദൂ, ഞാൻ വിളിക്കാം നിന്നെ. ബൈ,,”
മറുപടി തിരികെ ലഭിക്കുംമുമ്പേ ഹരി കോൾ കട്ട് ചെയ്തശേഷം ഇരുപത്തിയഞ്ചു മിനിറ്റ് ശിഷ്ടമുള്ള ആ മെസ്സേജ് പ്ലേയ് ചെയ്തു. മൊബൈൽ തന്റെ മടിയിലേക്ക്‌വെച്ചു അവൻ സോഫയിൽ പിറകിലേക്ക് ചാരിക്കിടന്നു, തന്റെ കണ്ണുകളടച്ച്.
സിറ്റ്-ഔട്ടിലേക്കുള്ള ഡോറിനു പിറകിലായി നിൽക്കുകയായിരുന്ന പാർവ്വതി, തന്റെ ഭർത്താവിന്റെ ശരീരശാസ്ത്രം പച്ചയോടെ ഒരു സ്ത്രീശബ്ദം വിവരിക്കുന്നതുകേട്ടു തളർന്നുപോയി. അവളുടെ ദേഹമാകെ മെല്ലെ വിയർപ്പുപൊടിഞ്ഞു. വർദ്ധിച്ച ഹൃദയമിടിപ്പിന്റെ അകമ്പടിയോടെ അവളതു കേട്ടുനിന്നുപോയി. ഹരി റൂമിലെ ലൈറ്റ് വീണ്ടും ഓഫ് ആക്കിയെന്നുതോന്നി ബാത്റൂമിൽനിന്നും, കുളിയ്ക്കുംമുമ്പേ ഇറങ്ങിയതാണ് അവൾ. തന്റെ ഊഹം ശരിയായതോടെ അവന്റെ അടുത്തേക്കൊന്നു വന്നുനോക്കുവാൻ എത്തിയതായിരുന്നു അവൾ. പതിയെ വിവരണം ഒരു സ്ത്രീയുടെ ശരീരശാസ്ത്രത്തിലേക്കു കടന്നു. ഇരുട്ടുപരന്ന റൂമിൽ നിന്നുകൊണ്ട് അവൾ കൂടുതൽ ഇരുട്ടിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു. വിവരണം ഹരിയുടെയും സ്ത്രീയുടെയും സമ്മിശ്രിതമായതോടെ സമനിലതെറ്റുംപോലെയായി അവൾക്ക്‌. കരയാറായ മുഖത്തോടെ വേഗമവൾ റൂം വിട്ട് താഴേക്കുചെന്ന് ഡ്രോയറിൽനിന്നും തനിക്കു സ്റ്റെഫി നിർദ്ദേശിച്ച ടാബ്ലറ്റ്സുകൾ വിഴുങ്ങി വെള്ളത്തിനായി പരതിനടന്നു.
കിച്ചണിൽനിന്നും ജോലിക്കാരി ജാനമ്മയുടെ സഹായത്തോടെ വെള്ളം കുടിച്ചിറക്കുമ്പോഴേക്കും അവളാകെ തളർന്നതും തകർന്നതുമായിത്തീർന്നിരുന്നു. ഒരു മഗ്ഗിൽ വെള്ളമെടുത്തു കൊടുത്തശേഷം ഒന്നും ഉരിയാടാതെ തന്റേതായ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു ജാനമ്മ. അവശയെപ്പോലെ പാർവ്വതി ഹാളിലെ ഡൈനിങ്‌ടേബിളിൽ വന്ന് പരസ്പരം പിണച്ച കൈവിരലുകളിൽ തലകുമ്പിട്ടിരുന്നു. തന്റെ ബോധം പതിവുപോലെ പൂർണ്ണമായും മറയുന്നതുപോലെ തോന്നി അവൾക്ക്‌. അപ്പോഴേക്കും മുകളിൽനിന്നും സ്റ്റെയർകേസ് ഇറങ്ങിവന്ന ഹരി അവളെനോക്കി പറഞ്ഞു;
“ആദ്യം നീ, ഞാൻ പറയുന്നതനുസരിക്കുവാൻ പഠിക്ക്.
ഇല്ലെങ്കിൽ ഈ വീട്ടിൽ നീ താമസിച്ചിട്ടു
നിനക്ക് ഗുണമുണ്ടാകുവാനോ നീ രക്ഷപെടുവാനോ
പോകുന്നില്ല പാർവ്വതി മേനോൻ.”
അവൾക്ക്‌ അനങ്ങുവാനോ മറുപടി പറയുവാനോ പറ്റുമായിരുന്നില്ല. പാർവ്വതിയെ ഒട്ടും ഗൗനിക്കാതെ തന്റെ കയ്യിലെ മൊബൈലുമായി അവൻ ആ ഫ്ലോറിലെ ബാത്റൂമിലേക്കു കയറി. അവശയായിരുന്നെങ്കിലും കണ്ണുനീർ ധാരയായി ഒഴുകിത്തുടങ്ങിയിരുന്നു അവളുടെ കണ്ണുകളിൽനിന്നും.

» » »
രാവിലെ കിച്ചണിൽ തകൃതിയായി ജോലിയിലായിരുന്നു ഭവാനിയമ്മയും പറ്റാവുന്നവിധത്തിൽ വീണയും. ചില പ്ളേറ്റുകൾ എടുക്കുന്ന തിരക്കിൽ അവളുടെ കയ്യില്നിന്നുമൊരെണ്ണം താഴെവീണു വലിയ ശബ്ദത്തോടെ ഉടഞ്ഞു. ശബ്ദത്തിനൊപ്പംവന്ന വർദ്ധിച്ച ദേഷ്യത്തോടെ ഭവാനിയമ്മ ചെയ്തിരുന്ന ജോലിയിൽനിന്നും പിന്തിരിഞ്ഞു താഴെ ഗ്രാനൈറ്റിൽ ചിതറിക്കിടക്കുന്ന കഷണങ്ങൾ നോക്കിനിന്നു. അപ്പോഴേക്കും ഇരുകൈകളും തന്റെ വയറിനെ പൊത്തിവെച്ചു കണ്ണുകളും കാതുകളും ഇറുക്കിയിരുന്നു വീണ.
ശബ്ദംകേട്ട് കിച്ചണിലേക്കു എത്തുവാൻ തുനിഞ്ഞ അർജ്ജുന്റെ മൊബൈൽ റിങ് ചെയ്തു. ഐ.ജി. എന്ന് സ്‌ക്രീനിൽ കണ്ടതോടെ അവൻ കോൾ എടുത്തു;
“അർജ്ജുൻ…നിനക്കൊരു ജോലിയുണ്ട്.
നിന്റെ ഏരിയയിൽത്തന്നെ കുറച്ചുമാറി ഒരു
മിസിസ് പാർവ്വതിയുടെ കേസ് ഒന്ന് നോക്കണം.
ഒഫീഷ്യലായി നോക്കിക്കോ, പക്ഷെ എനിക്കുവേണ്ടിയായിരിക്കണമെന്നുമാത്രം!
കമ്മീഷണർക്കും മറ്റുമൊക്കെ…എന്നുവേണ്ട,
എനിക്കുതന്നെ വേണ്ടപ്പെട്ടൊരു കേസാ. ജസ്റ്റ്
നീയൊന്നു നോക്ക്…ബാക്കി ഡീറ്റെയിൽസ് എല്ലാം
സ്റ്റേഷനിൽ റെഡിയാക്കാൻ ഏൽപ്പിച്ചിട്ടുണ്ട്.
എത്രയുംവേഗം എല്ലാം കഴിച്ച് എനിക്ക്
റിപ്പോർട്ട് തരണം നീ.”
എല്ലാം ശ്രദ്ധയോടെ കേട്ടശേഷം അർജ്ജുൻ മനസ്സിൽ ചിരിച്ചുകൊണ്ട് മറുപടി നൽകി;
“ഓക്കേ സാർ”
മറുപടി കേട്ടയുടൻ ഐ.ജി. അങ്ങേത്തലയ്ക്കൽ കോൾ കട്ട് ചെയ്തു. അവൻ ഒരുനിമിഷമൊന്നാലോചിച്ചുനിന്നശേഷം പെട്ടെന്ന് കിച്ചണിലേക്കു ചെന്നു.
“എന്താ….എന്തുപറ്റി….വീണേ..,,”
കിച്ചണിലെത്തി അമ്മയെയും വീണയെയും മാറിമാറി നോക്കി അവൻ നെറ്റിചുളിപ്പിച്ചു ഇങ്ങനെ ചോദിച്ചു. ജോലി തുടർന്നിരുന്ന ഭവാനിയമ്മയുടെ ഭാഗത്തുനിന്നും മറുപടിയൊന്നുമില്ലെന്നുകണ്ടതോടെ അവൾ ശബ്ദിച്ചു;
“പ്ളേറ്റ് കൊഞ്ചം ഉടൻജ്ജെ…,യേതും യില്ളേ.”
അവൻ ഫ്ലോറിലേക്കു നോക്കിയപ്പോൾ അവിടെയായി ചിതറിയ പ്ളേറ്റുകഷണങ്ങൾ കിടക്കുന്നതു കണ്ടു. അത് എടുത്തുകളയുവാനായി അവൻ തുനിഞ്ഞപ്പോഴേക്കും ഭവാനിയമ്മ അല്പം ഉച്ചത്തിൽ, തന്റെ ജോലി തുടരെത്തന്നെ പറഞ്ഞു;
“വേഗം റെഡിയായി ഡ്യൂട്ടിക്ക് പോകുവാൻ നോക്ക്.
അത് ഞാൻ വാരിക്കളഞ്ഞുകൊള്ളാം.”
അവൻ അവളുടെ മുഖത്തേക്ക് ചെറുചിരിയോടെ നോക്കി. അവളും ചിരിയടക്കികൊണ്ടു പറഞ്ഞു;
“ശീക്രം കൊഞ്ചം റെഡിയാ വാ..”
അവൻ റെഡിയായി ബ്രേക്‌ഫാസ്റ് കഴിക്കുമ്പോഴേക്കും ഭവാനിയമ്മ ചിതറിയ പ്ളേറ്റിൻകഷണങ്ങൾ ക്ലിയർ ചെയ്തിരുന്നു. കോൺസ്റ്റബിൾ രാമചന്ദ്രൻ പതിവുപോലെ എത്തിയതോടെ ലഞ്ചുവെച്ച ഹാൻഡ്ബാഗ് വീണയുടെ കൈയിൽനിന്നും വാങ്ങി, അവളുടെ ചെവിയിലൊരു ‘ഐ.ലവ്.യൂ’ പറഞ്ഞു, വീടുകേൾക്കെയൊരു യാത്രപറഞ്ഞവൻ ഇറങ്ങി, അർജ്ജുൻ. ഇതെല്ലാം ശ്രദ്ദിച്ചുകൊണ്ടു ഭവാനിയമ്മ ചെറുദേഷ്യം ഭാവിച്ചു എന്നമട്ടിൽ ഡൈനിങ്ടേബിൾ ക്ലിയർ ചെയ്യുകയായിരുന്നു.
“സ്റ്റേഷനിൽ ഫയൽ വല്ലതും റെഡിയായോ ചേട്ടാ?”
ബൊലേറോ വഴിയിലേക്കിറങ്ങിയതോടെ അർജ്ജുൻ ചോദിച്ചു.
“എസ്‌.ഐ. യും കൂടെ രണ്ടുപേരും എന്തെല്ലാമോ
തട്ടിക്കൂട്ടുന്നത്‌ കണ്ടു കുഞ്ഞേ.
പലയിടത്തുനിന്നും പലതരം വിളികൾ
ഇതിനിടയ്ക്ക് വരുന്നത് കണ്ടു.”
രാമചന്ദ്രന്റെ ഈ മറുപടി കേട്ടശേഷം നീട്ടിയൊരു ചിരിയോടെ അവൻ പറഞ്ഞു;
“ആസ് യൂഷ്വൽ”
തിരക്കേറിയ റോഡുകളും കവലകളും പിന്നിട്ട് വാഹനം സ്റേഷനിലെത്തുംവരെ നിശബ്ദത മുറിയ്ക്കുവാൻ അർജ്ജുനോ രാമചന്ദ്രനോ സാധിച്ചിരുന്നില്ല. തന്റെ ക്യാബിനിലെത്തിയതും ടേബിളിൽ ഉണ്ടായിരുന്ന പുതിയ ഫയൽ തുറന്നുനോക്കുവാൻ അവൻ അമാന്തിച്ചില്ല. ആദ്യമായി അതിലൊരു റിപ്പോർട്ട് ആയിരുന്നു ഉണ്ടായിരുന്നത്. അവൻ വേഗമത് വായിച്ചുതീർത്തു. അടുത്തതായി കേസുമായി ബന്ധപ്പെട്ട ചില ഹിസ്റ്ററി നോട്സും പരാതിക്കാരുടെയും സാക്ഷികളുടേതുമൊക്കെ അടങ്ങുന്ന ചില പേപ്പേഴ്സ് ആയിരുന്നു. അവയെല്ലാമൊന്ന് ഓടിച്ചുനോക്കിയശേഷം വലിയ ശബ്‍ദത്തോടെ അർജ്ജുൻ ആ ഫയൽ ടേബിളിലേക്കിട്ടു. ഒന്ന് നിശ്വസിച്ചശേഷം ബെൽ റിങ് ചെയ്തു അവൻ.
“എന്തായിരുന്നു സാർ?”
ചോദ്യത്തോടെ എ.എസ്‌.ഐ കയറിവന്നു ക്യാബിനിലേക്ക്.
“ആ..ലതച്ചേച്ചിയോടു ഒന്ന് റെഡിയാകുവാൻ പറയ്‌.
കുറച്ചുപേരെ കാണുവാനുണ്ട്. വേറെയാരും
വേണമെന്നില്ല…വേഗം വേണം.”
തന്റെ ചെയറിലേക്കിരുന്നുകൊണ്ടു അവൻ മറുപടി നൽകി.
“ശരി സാർ.”
മറുപടിയോടെ എ.എസ്‌.ഐ. ക്യാബിൻ വിട്ടു. അപ്പോഴേക്കും ടേബിളിലെ ടെലിഫോൺ റിങ് ചെയ്തു;
“ഫയൽ എല്ലാം കണ്ടല്ലോ അല്ലെ…”
ഫോണിൽ ഐ.ജി. ആണ്.
“സാർ, കണ്ടു. ഞാനുടൻ ഇറങ്ങും..”
അർജ്ജുൻ മറുപടി നൽകി.
“ഒന്നും മറക്കുവാൻ നിൽക്കേണ്ട.
ഒന്ന്…പോയി വാ. ബാക്കി പിന്നെ,,”
ലാഘവംകലർന്ന ആജ്ഞയോടെ മറുപടി നൽകി ഐ.ജി. കോൾ കട്ട് ചെയ്തു.
അപ്പോഴേക്കും കോൺസ്റ്റബിൾ ലതാകുമാരി ക്യാബിനിൽ ഹാജരായി. ‘പോകാം’ എന്ന അർഥത്തിൽ ആംഗ്യംകാണിച്ചുകൊണ്ടു അർജ്ജുൻ പറഞ്ഞു;
“ഒരു കേസ് ഉണ്ട്. അറ്റൻഡ് ചെയ്‌താൽ മതി.
എ-റ്റു-സ്ഡ് ഫയലിലുണ്ട്…വാ.”
രാമചന്ദ്രൻ ബൊലേറോ സ്റ്റാർട്ട് ചെയ്യുന്നകൂട്ടത്തിലവൻ പറഞ്ഞു;
“വഴിയിലേക്കിറങ്ങി ജങ്ഷനിൽച്ചെന്നു റൈറ്റ്.”
‘ശരി’ എന്ന അർഥത്തിൽ തലയാട്ടി അയാൾ വാഹനം ചലിപ്പിച്ചു.
ജങ്ഷനിലെ ട്രാഫിക്കിൽ കുരുങ്ങിയസമയം അർജ്ജുൻ പറഞ്ഞു;
“ഒരുകണക്കിന് തലയ്ക്കുമുകളിൽ പ്രഷർ ഉള്ളത്
എന്തുകൊണ്ടും നന്നായി. ഇല്ലേൽ തലപുകഞ്ഞു
പിറകെ പോകണം. ഇവിടെ ചാർജ്
എടുത്തപ്പോൾതൊട്ട് ഞാൻ ഹാപ്പിയാ ഒരുതരത്തിൽ..”
ഉടനെ ട്രാഫിക് ഒതുങ്ങി. ഹോൺ മുഴക്കി വാഹനം റൈറ്റിലേക്കെടുക്കുമ്പോൾ രാമചന്ദ്രൻ പറഞ്ഞു;
“അതുശരിയാ സാർ.”
ഇതോടൊപ്പം ലതാകുമാരിയും ഒന്ന് മന്ദഹസിച്ചു. ഉടനെ അവൻ പറഞ്ഞു;
“പക്ഷെ, എനിക്കാണേൽ തലയ്ക്കുമേലെ പ്രഷർ
വന്നാൽ തലപുകയും. അതുകൊണ്ട്‌…അത്രയ്ക്കങ്ങു
രസം തോന്നുന്നില്ല തൽക്കാലം. രാമചന്ദ്രൻ…
നേരെ പോകട്ടെ.”
വാഹനത്തിനു വഴികാണിച്ചു അവൻ തന്റെ വാചകങ്ങൾ അവസാനിപ്പിച്ചു. റോഡിലെ തിരക്ക് കുറഞ്ഞതോടെ ബൊലേറോ ചീറിപ്പാഞ്ഞു.

» » »
കോളിംഗ്ബെൽ മുഴങ്ങുന്നതുകേട്ടു കിച്ചണിൽ ജാനമ്മയോടൊപ്പമായിരുന്ന പാർവ്വതി വന്നു ഡോർ തുറന്നു.
“മിസ്റ്റർ ഹരിനാരായൺ ഉണ്ടോ?”
തന്നോളംപോന്ന മറ്റൊരു യുവതിയായിരുന്നു വാതിൽക്കൽ. മോഡേൺ വേഷധാരിയായിരുന്ന ആ യുവതിയോട് എന്തുപറയണം എന്ന് ചിന്തിക്കുവാനാഞ്ഞപ്പോൾ പിന്നിൽനിന്നും ഹരി ശബ്ദിച്ചു;
“ഹേയ്..ഡിയർ, കേറി വാ…”
അനുവാദം കിട്ടിയതുപോലെ ചിരിച്ചുകൊണ്ട് യുവതി പാർവ്വതിയെ മറികടന്നു അകത്തേക്കുകയറി. അവൾ ഹാളിലേക്ക് തിരിഞ്ഞതും ജാനമ്മ ചിരിച്ചുകൊണ്ട് യുവതിയുടെയും ഹരിയുടെയും ഇടയിലേക്ക് എത്തി.
“കൂൾ ആയിട്ടെന്തേലും വേഗം എടുക്കു..”
ഹരി ജാനമ്മയോടു പറഞ്ഞു. അവർ അനുസരണയോടെ കിച്ചണിലേക്കു പോയി. എന്തുചെയ്യണമെന്നറിയാതെ വാതിൽക്കൽത്തന്നെ നിന്നുപോയ പാർവ്വതിയെ ഗൗനിക്കാതെ ഹരിയും യുവതിയും മുകളിലെ നിലയിലേക്ക് നടന്നുകയറി. തന്റെ കണ്ണുകളടഞ്ഞുപോകുംപോലെയായി അവൾക്ക്‌. രക്ഷയില്ലാതെ തന്റെ ടാബ്ലറ്റ്സിനായി അവൾ പരതി നടന്നു. ടാബ്ലറ്റ്സ് കഴിച്ചശേഷം തളർച്ചയോടെ അവൾ ഹാളിലെ സോഫയിലിരുന്നുപോയി. മെല്ലെ തന്റെ കണ്ണുകൾ അടഞ്ഞുപോകുമ്പോഴേക്കും രണ്ടു ഗ്ലാസ്സുകളിൽ ജ്യൂസുമായി ജാനമ്മ സ്റ്റെയർകേസ് കയറുന്നത്‌ അവൾ കണ്ടു.
പിന്നീടവൾ കണ്ണുതുറക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു. ഉച്ചകഴിഞ്ഞതോടെ ഉറങ്ങിയിരുന്ന അവൾ എഴുന്നേറ്റവഴി സർവശക്തിയും സംഭരിച്ചു ഹരിയെ തേടി സ്റ്റെയർകേസ് കയറി. തന്റെയും ഹരിയുടെയും കിടപ്പറ അകത്തുനിന്നും ലോക്ക് ചെയ്തതായി കാണപ്പെട്ട അവൾ ഡോറിൽ ശക്തിയോടെ കൊട്ടി. അല്പസമയശേഷം ഉറക്കത്തിൽനിന്നെന്നപോലെ ഹരി എഴുന്നേറ്റുവന്നു ഡോർ തുറന്നു. ഒരു ഷീറ്റുമാത്രം ഉടുത്തിരുന്ന അവന്റെ പിറകിൽ റൂമിലേക്ക് അവൾ ഒന്നേ നോക്കിയുള്ളൂ- ഉച്ചയോടെ എത്തിയ ആ യുവതി അർധനഗ്നയായി ഉറങ്ങുകയായിരുന്നു ബെഡിൽ.
‘ബാസ്റ്റേർഡ്’ എന്ന് അലറിക്കൊണ്ട് പാർവ്വതി അവനെ ഉന്തിമാറ്റി റൂമിലേക്ക് കയറി ബെഡ്‌ഡിൽനിന്നും യുവതയെ പിടിച്ചുവലിച്ചു താഴെയിട്ടു. ‘വാട്ട്’ എന്ന അർത്ഥത്തിൽ ഉറക്കച്ചടവോടെ നെറ്റിചുളിച്ച യുവതിയുടെ മുഖത്ത് അവൾ തന്റെ വലതുകരം പ്രയോഗിച്ചു. അടിയേറ്റു യുവതി ശബ്‌ദംപോലും ഉണ്ടാക്കാനാവാതെ നിലത്തേക്ക് വീണു.
ഇത്രയുമായതോടെ ദേഷ്യംകയറിയ ഹരി വേഗത്തിൽ വന്നു പാർവ്വതിയെ ഉന്തി നിലത്തിട്ടു. ശേഷം, നിലത്തുനിന്നും യുവതിയെ കോരിയെടുത്തു ബെഡിൽ കിടത്തി. ബോധരഹിതയായി കാണപ്പെട്ട യുവതിയെപ്രതി അവൻ പാർവ്വതിക്കുനേരെ തിരിഞ്ഞു. തന്റെ നാണം മറച്ചിരുന്ന ഷീറ്റ് ഊരിയെടുത്ത്, അതുപയോഗിച്ചു അവൻ അവളുടെ കഴുത്തിനുചുറ്റി ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നപ്പോഴേക്കും ബഹളം കേട്ടെന്നവണ്ണം ജാനമ്മ ഓടി റൂമിലേക്കെത്തി അവനെ ഒരുവിധത്തിൽ പിടിച്ചുമാറ്റി.
നിലത്തുകിടന്നു ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുമ്പോഴും ‘ചീറ്റർ…ബാസ്റ്റേർഡ്..’ എന്നിങ്ങനെ അവൾ നിലവിളിച്ചുശബ്ദിച്ചുകൊണ്ടിരുന്നു. മുഖമാകെ രൗദ്രതയും പകയും നിഴലിപ്പിച്ചുകൊണ്ടു ഹരി ജാനമ്മയോടൊപ്പം നിൽക്കുകയായിരുന്നു ഈ നേരം. പാർവ്വതി എഴുന്നേൽക്കുവാൻ ശ്രമിക്കുന്നതുകണ്ട്‌ അവൻ വേഗത്തിൽച്ചെന്ന് അവളുടെ ഇരുകരണങ്ങളിലും തലങ്ങും വിലങ്ങും തല്ലി നിലത്തേക്കുവീഴ്ത്തി അവളെ. വായിലൂടെ അൽപാൽപമായി രക്തം ഒലിപ്പിച്ചു അവശയെപ്പോലെ അവൾ വീണിടത്തു കിടന്നു.
ദേഷ്യംതീരാതെ, പകയോടെ തുടർച്ചയായി അസഭ്യവാക്കുകൾ പറഞ്ഞുകൊണ്ട് ഹരി യുവതിയെ ബെഡ്‌ഡിൽനിന്നും കോരിയെടുത്തുകൊണ്ടു റൂമിനു വെളിയിലേക്കു നടന്നു, ജാനമ്മയും. അവളുടെ മുഖത്തുകൂടി കണ്ണുനീരാകെ വാർന്നൊഴുകിത്തുടങ്ങി. താമസിയാതെ വലിയ വായിൽ നിലവിളിച്ചുതുടങ്ങി അവൾ. ഈ സമയം, പാർവ്വതിയെ ഗൗനിക്കേണ്ടെന്ന നിർദ്ദേശം ജാനമ്മക്കുനല്കി യുവതിയെയുംകൊണ്ട് തന്റെ കാറിൽ അവൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പുറപ്പെട്ടിരുന്നു.

» » »
“സാർ, പാർവ്വതിയും ഞാനും വളരെ ചെറുപ്പം
മുതലേ ഫ്രണ്ട്സ് ആണ്. ഒരുമിച്ചു പഠിച്ചു എല്ലാം
പങ്കുവെച്ചു വളർന്നുവന്നവരാ ഞങ്ങൾ.”
തന്റെ മുന്നിലിരിക്കുന്ന സർക്കിൾ ഇൻസ്‌പെക്ടർ അർജ്ജുനോടും കോൺസ്റ്റബിൾ ലതാകുമാരിയോടുമായി സ്റ്റെഫി പറഞ്ഞുതുടങ്ങി.
അവൾ തുടർന്നു;
“ചെറുപ്പംമുതലെ അവൾ വിഷാദത്തിനു അടിമയായിരുന്നു.
അത് തിരിച്ചറിഞ്ഞു ഞാനവളെ സ്നേഹിച്ചു കെയർ ചെയ്തു
പോന്നിരുന്നതിനാൽ എനിക്ക്…ഞങ്ങൾക്കിടയിൽ
അതൊരു പ്രശ്നമായിരുന്നില്ല. അവൾക്കെന്നെ പണ്ടേ
വളരെ ഇഷ്ടമാണ്.”
അപ്പോൾ അർജ്ജുൻ ചോദിച്ചു;
“ഹരിനാരായണന്റേയും പാർവ്വതിയുടേയും
വിവാഹത്തേക്കുറിച്ചു എന്താണ് പറയുവാനുള്ളത്!?”
കാത്തിരുന്നെന്ന വ്യാജേന അവൾ മറുപടി പറഞ്ഞുതുടങ്ങി;
“സാറിനു അറിയാമായിരിക്കുമല്ലോ, അവളുടെ
പേരന്റ്സ് രണ്ടുപേരും ഗവണ്മെന്റ് സർവ്വീസിലായിരുന്നു.
ചെറുപ്പംമുതലെ ഇവളെ മനസ്സിലാക്കുന്നതിൽ
അവർ വളരെ പിന്നോക്കമായിരുന്നു. അതിന്റേതായ
പ്രശ്‍നങ്ങൾ അവൾക്കെപ്പോഴും ഒരുപാടുണ്ടായിരുന്നു.
ഒരു വിവാഹത്തിന് ഒരുക്കമല്ലാതിരുന്ന അവളെ
എതിർപ്പ് നോക്കാതെ നിർബ്ബന്ധപൂർവം ഹരിയെക്കൊണ്ട്
വിവാഹം ചെയ്യിപ്പിക്കുകയായിരുന്നു.”
ഇത്തവണ ചോദ്യമുന്നയിച്ചതു ലതാകുമാരിയായിരുന്നു;
“അതിനുശേഷം എങ്ങനെയായിരുന്നു…
നിങ്ങൾ തമ്മിലുള്ള അടുപ്പം!?
മറയില്ലാതെ എല്ലാം പറഞ്ഞുകൊള്ളുക.”
സ്റ്റെഫി പറഞ്ഞുതുടങ്ങി;
“അവൾക്കു നീതി ലഭിക്കണമെന്ന്
ഏറ്റവുമധികം ആഗ്രഹിക്കുന്നൊരാളാ ഞാൻ.
ഒറ്റമകളായിരുന്നിട്ടും, എന്റെയത്രയും ആത്മാർത്ഥത
അവളുടെ പേരന്റ്സിനു അവളോടുണ്ടാകുമെന്നു
ഞാൻ ഒരിയ്ക്കലും കരുതുന്നില്ല. അവരുമായി സാർ
സംസാരിച്ചെങ്കിൽ കൃത്യമായതു
മനസ്സിലായിക്കാണുമെന്നു ഞാൻ വിചാരിക്കുന്നു.
ഞങ്ങൾ ആദ്യം കാണുമ്പോൾമുതൽ നല്ല
സുഹൃത്തുക്കളാണ്, ഒരുപക്ഷെ അതിലേറെ..”
പറഞ്ഞുവന്നവഴി അവളുടെ കണ്ണുകൾ നിറഞ്ഞു. പെട്ടെന്നുതന്നെ അവ കൈകളാൽ തുടച്ചുകൊണ്ട് അവൾ തുടർന്നു;
“വിവാഹജീവിതത്തിലവൾ ഒരിയ്ക്കലും
സാറ്റിസ്‌ഫൈഡ് ആയിരുന്നില്ല. ഹരി അവളെയൊരു
മൃഗമായാണ് കണ്ടിരുന്നതെന്നും, ഒരിയ്ക്കലും
സ്നേഹമോ ഇഷ്ടമോ മനസ്സിലാക്കലോ ഒരു
ഭർത്താവെന്നനിലയിൽപ്പോലും കാണിക്കാതെ
അവളെ ലൈംഗികമായി സ്വയം ചൂഷണം
ചെയ്തിരുന്നുവെന്നും തെളിവുകളോടെ എപ്പോഴുമവൾ
എന്നോട് പരാതി പറയുമായിരുന്നു. അവൻ തികച്ചുമൊരു
കാമഭ്രാന്തനും അതിന്റെ ശമനത്തിനായി ജീവിതം
ചിലവഴിക്കുന്ന ആളുമായിരുന്നുവെന്നു പറഞ്ഞാലും തെറ്റില്ല.”
സ്റ്റെഫി പറഞ്ഞുനിർത്തിയതും അർജ്ജുൻ ചോദിച്ചു;
“പാർവ്വതിയുടെ കണ്ടീഷൻ എങ്ങനെയായിരുന്നു..
അസ് എ ഡോക്ടർ, നിങ്ങൾക്ക്‌ പറയാനുണ്ടാകുമല്ലോ!”
ഒരിക്കൽക്കൂടി കണ്ണുകളാകെ കൈകളാൽ തുടച്ചുകൊണ്ട് സ്റ്റെഫി മറുപടി തുടർന്നു;
“ചെറുപ്പത്തിലേ വിഷാദരോഗത്തിന് അവൾ
മെഡിസിൻ എടുത്തിരുന്നു. ഗ്രാജ്വലി മെഡിസിൻ
വേണ്ടാത്തവിധം ക്യൂര് ചെയ്യാനായി. പക്ഷെ, അവളുടെ വിവാഹംകഴിഞ്ഞതോടെ എല്ലാം തകർന്നു- അവളും.
ഞാൻ എന്റെയൊരു സീനിയർ ഡോക്ടറിന്റെകൂടി
കണ്സല്ട്ടന്സിയോടെ അവൾക്കു ടാബ്ലറ്റ്സുകൾ
നിർദ്ദേശിച്ചിരുന്നു, ദിവസവും മൂന്നു നേരം.
അതിന്റെ ഉപയോഗം ഹ്യൂമൻ ബോഡിയെ
വല്ലാതെ തളർത്തിക്കളയുന്നതാണ്.”
ഇത്രയും ശ്രദ്ധയോടെ ശ്രവിച്ചിരുന്നശേഷം ‘വെൽ’ എന്നുപറഞ്ഞു സെറ്റിയിൽനിന്നും അർജ്ജുൻ എഴുന്നേറ്റു. ശേഷം പറഞ്ഞു;
“നിങ്ങളീ പറഞ്ഞതെല്ലാം കോൺസ്റ്റബിൾ,
സ്റ്റേറ്റ്മെന്റായി എഴുതിയെടുക്കും….പറയാൻ മടിച്ചതും.
ഒന്ന് സഹകരിക്കണം….പിന്നെ, ചിലപ്പോൾ ഇനിയും
ചോദ്യങ്ങളുമായി ഞങ്ങളോ മറ്റോ എത്തിയേക്കാം. ദാറ്സ്‌ ഓൾ.”
അപ്പോഴേക്കും സ്റ്റെഫിയുടെ അമ്മായിയമ്മ മോളെയും തോളിലേന്തി ഹാളിലേക്കെത്തി.
“ഒഹ്…മോളായിരിക്കും.
സോറി….ഡ്യൂട്ടിക്കിടയിൽനിന്നും വീട്ടിലേക്കു
വിളിച്ചുവരുത്തി ഞങ്ങൾ ബുദ്ധിമുട്ടിച്ചതിന്‌.”
കുഞ്ഞിനെ നോക്കിയശേഷം സ്റ്റെഫിയെനോക്കി അർജ്ജുൻ ഇങ്ങനെ പറഞ്ഞു. ചിരിയോടെ ലതാകുമാരിയുടെ നിർദ്ദേശങ്ങൾക്കൊത്തു പ്രവർത്തിക്കുകയായിരുന്ന സ്റ്റെഫി മറുപടിയെന്നവണ്ണം അവനെ നോക്കി.
“സാർ, ഹരിനാരായണനുമായി സാംസാരിച്ചിരുന്നോ?”
പെട്ടെന്നുതന്നെ സ്റ്റെഫി അർജ്ജുനോടിങ്ങനെ ചോദിച്ചു. കൂടെ പ്രതീക്ഷയോടെയെന്നപോലെ ലതാകുമാരിയും അവന്റെ നേർക്ക് നോക്കി.
“….നിങ്ങൾക്കറിയില്ല. അയാളെ മനസ്സിലാക്കുവാൻ
എനിക്കെളുപ്പം കഴിയും!
മച്ച് ബെറ്റർ ബാസ്റ്റേർഡ്‌.”
ലാഘവത്തോടെ താല്പര്യമില്ലായ്മ പ്രകടമാക്കിക്കൊണ്ടു അവൻ മറുപടി നൽകി.
പ്രോട്ടോകോൾ പൂർത്തിയാക്കി അവിടെനിന്നും ഇറങ്ങുവാൻനേരം സ്റ്റെഫി അവനോടു പറഞ്ഞു;
“സാർ, പാർവ്വതിക്കൊരിയ്ക്കലും ഇങ്ങനെയൊന്നും
സംഭവിക്കുവാൻ പാടില്ലായിരുന്നു. അവളൊരു നല്ല പെണ്ണാ….എനിക്കറിയാവുന്നിടത്തോളം അവളെ
മറ്റാർക്കും അറിയില്ല.”
കൃതജ്ഞതയോടെയുള്ള ഈ വാചകങ്ങൾകേട്ട് ലതാകുമാരി സ്റ്റെഫിയോടു പറഞ്ഞു;
“ഞങ്ങൾ വേണ്ടത് ചെയ്യും എന്തായാലും.
യൂ ഡോണ്ട് വറി സ്റ്റെഫി.”
മറുപടിയൊന്നും നൽകാതെ ഈ സമയം അർജ്ജുൻ, രാമചന്ദ്രൻ വെയിറ്റ് ചെയ്യുന്ന ബൊലേറോയുടെ അടുത്തെത്തിയശേഷം അവിടെനിന്നും സ്റ്റെഫിയെ ഒന്ന് തിരിഞ്ഞുനോക്കി- അല്പനിമിഷത്തേക്ക്‌. അപ്പോഴേക്കും ലതാകുമാരി അവിടേക്കെത്തി, ഇരുവരും കയറിയ ഉടൻ രാമചന്ദ്രൻ വാഹനം ചലിപ്പിച്ചു.
“ചേട്ടാ, സ്റ്റേഷനിലേക്ക് പോകട്ടെ.
ഇനിയൊന്നും കാര്യമില്ല, ഞാനാണേൽ മടുത്തു”
ഇത്രയും പറഞ്ഞശേഷം പിറകോട്ട്‌ തന്റെ തലചായ്ചു അർജ്ജുൻ ഇരുന്നു. ഉടനേതന്നെ അവൻ ചോദിച്ചു;
“ചേച്ചി, സ്റ്റെഫി ജോയ്‌സ് ഇപ്പോൾ
സാനിറ്റോറിയത്തിലാണ് എന്നല്ലേ പറഞ്ഞത്…”
താല്പര്യത്തോടെ ലതാകുമാരി മറുപടി നൽകി;
“അതെ സാർ. ഹോസ്പിറ്റൽ ഡ്യൂട്ടി നിർത്തി,
കുറച്ചുകാലം ആയതേയുള്ളു. അവിടെ
ഡ്യൂട്ടിയിനിന്നുമായിരുന്നല്ലോ വന്നത്.”
മേൽപ്പല്ലുകളാൽ തന്റെ കീഴ്ചുണ്ട് കടിച്ചുകൊണ്ട് തലയാട്ടി, മറുപടിയെന്നവണ്ണം അർജ്ജുൻ.

» » »
ഹാളിലെ ഡൈനിങ്‌ടേബിളിൽ, രാത്രിയിലെ ടാബ്ലെറ്സ് കഴിച്ചശേഷം ക്ഷീണത്തോടെ തലകുനിച്ചു കിടന്നുമയങ്ങുവായിരുന്നു പാർവ്വതി. പെട്ടെന്ന് അവളുടെ മൊബൈൽ റിങ് ചെയ്തു. പരിചയമില്ലാത്തൊരു നമ്പറെന്നുകണ്ടു അവൾ ഒരുനിമിഷത്തേക്കു ഒന്നാലോചിച്ചശേഷം കോൾ എടുത്തു;
“പാർവ്വതീ, ഹരിയാണ്.
ഞാനിനി ആ വീട്ടിലേക്കില്ല.
നീ പറഞ്ഞതാണ് ശരി…നമ്മളോരുമിച്ചു പോകില്ല.
വിവാഹം കഴിഞ്ഞിട്ട് വർഷം രണ്ടാകാറായിരിക്കുന്നു.
ഇതുവരെയൊരു കുഞ്ഞാകുവാൻപോലുമുള്ള
പരസ്പര-അച്ചടക്കം നമുക്കിടയിലില്ല. വെറുതെ
ഓരോന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കുന്നതിലും
ഭേദം ഞാനായിട്ടങ്ങു മാറുന്നതാ.
എന്നോട് ഒഴിഞ്ഞുപോകുവാൻ നീ പറഞ്ഞു….
ഞാൻ അനുസരിക്കുന്നു. എന്നെ
ആവശ്യമുള്ളൊരു ദിവസം നീ വിളിക്കുക…”
സാവധാനത്തിൽ, സമാധാനപരമായി ഫോണിലൂടെ ഇത്രയും അങ്ങേത്തലയ്ക്കൽനിന്നും ഹരി പറഞ്ഞതും അവൾ കോൾ കട്ട് ചെയ്തു. ശേഷം, വിവാഹം കഴിഞ്ഞതുമുതൽ ആഗ്രഹിച്ചകാര്യം ഒരുനിമിഷംകൊണ്ടു സാധിച്ച നിർവൃതിയോടെ അവൾ തന്റെ ഇരുകൈകളും തലയ്ക്കുകൊടുത്തു ഇരുന്നു. അല്പസമയം കഴിഞ്ഞില്ല, അവൾക്കൊരു വാട്സപ്പ് മെസ്സേജ് വന്നു. അത് മറ്റൊരു അപരിചിതമായ നമ്പറിൽനിന്നുമായിരുന്നു. അവൾ വന്ന റെക്കോർഡിങ് പ്ലേയ് ചെയ്തു;
“പിരിയാമെന്നു മാസങ്ങളായി നീ ശാഠ്യം പിടിച്ചിരുന്നല്ലോ!
നിന്റെ ആഗ്രഹം ഞാൻ സാധിച്ചുതന്നിരിക്കുന്നു.
പിന്നെ, നിനക്കവിടെ താമസിക്കാം. ഞാൻ
ശല്യമായൊന്നുമിനി വരില്ല. നിന്റെ കാര്യങ്ങളെല്ലാം ഇനി
നോക്കാൻ ഞാൻ ജാനമ്മയെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്.
വേഗം ലോങ്ങ്-ലീവ് പിൻവലിച്ചു പഴയ പാർവ്വതി ആകുക.”
ഇത്രയുംകൊണ്ട് ആ റെക്കോർഡിങ് അവസാനിച്ചു. ഒരു നെടുവീർപ്പോടെ, ചെറിയൊരു ഊർജ്ജം ലഭിച്ചമട്ടിൽ പാർവ്വതി എഴുന്നേറ്റു. അവൾ മെല്ലെ നടന്നു കിച്ചണിലായിരുന്ന ജാനമ്മയുടെ അടുത്തെത്തി.
“ഹരി എന്തുചെയ്യാൻ തീരുമാനിച്ചിരിക്കുകയാ…?”
ശാന്തതയോടുകൂടിയ ക്ഷീണത്തോടെ അവൾ ജാനമ്മയോടു ചോദിച്ചു.
“കുഞ്ഞിന് ഇവിടുത്തെ പൊറുതി മതിയായെന്ന്.
പാർവ്വതി തിരിച്ചു വിളിക്കുന്നവരെ
കുഞ്ഞിനെക്കുറിച്ചൊന്നും മോളോട് മിണ്ടേണ്ട
എന്നാ വെപ്പ്…”
സൂഷ്മതനിറഞ്ഞ കണ്ണുകളോടുകൂടി അവളെനോക്കി ജാനമ്മ ഇങ്ങനെ പറഞ്ഞു. മറുപടിയായി എന്തോ പറയുവാൻ തുനിഞ്ഞു അവൾ വായ തുറന്നതും സ്വയം ഉടനെയത് പിൻവലിച്ചു. തിരികെ സ്റ്റെയർകേസ് കയറുമ്പോൾ അവൾ ചിന്തിച്ചു;
‘തിരികെ വിളിക്കുന്നതിനെക്കുറിച്ചു ആലോചിക്കാനേ വയ്യ…
അങ്ങനെ ചെയ്യുന്നതിന് തുല്യമാണ് താൻ
ആത്മഹത്യ ചെയ്യുന്നത്.’
അവൾ സിറ്റ്-ഔട്ടിൽ പോയിനിന്ന് രാത്രിയുടെ ആകാശത്തെ കണ്ണുകളാൽ കാമിച്ചുതുടങ്ങി.
‘ഇപ്പോഴാണ് മനസ്സിലേക്ക് തന്റെയും ഹരിയുടെയും
വീട്ടുകാരും ബന്ധുക്കളും എത്തുക. അത്രമേൽ
സഹിക്കാനാവാത്ത അവസ്ഥാന്തരങ്ങൾ തന്റെ മനസ്സിൽനിന്നും
ഇത്തരം കാര്യകാരണങ്ങളെല്ലാം തുടച്ചുമാറ്റിയിരുന്നു ഇതുവരെ.
തങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചും ജീവിക്കുന്നയീ
അവസ്ഥയെക്കുറിച്ചും എത്രത്തോളമവർ ചിന്തിച്ചിരിക്കാം..’
ഇങ്ങനെ ആലോചിച്ച് ഒന്നു നെടുവീർപ്പിട്ടശേഷം അവൾ മൗനമായി തന്നോടുതന്നെ പറഞ്ഞു;
“ഹോഹ്….എന്തായാലും ഇനി ഒന്നിനും വയ്യ…”

» » »
സ്റ്റേഷനിലെ തന്റെ ക്യാബിനിലിരുന്ന് ഐ.ജി.ക്കു കൊടുക്കേണ്ട, റിപ്പോർട്സ് സഹിതം റെഡിയാക്കിയശേഷം മൊബൈലെടുത്തു ഐ.ജി.യെ അർജ്ജുൻ വിളിക്കുവാനാഞ്ഞതും ക്യാബിൻ തുറന്നു രണ്ടുപേർ കയറിവന്നു. അനുവാദമില്ലാതെ തന്റെ മുന്നിലെ ചെയറുകളിൽ അവർ ഇരുന്നതോടെ അത് ഹരിനാരായണും സുഹൃത്ത് ബന്ധൻ ജോസഫുമാണെന്നു അവൻ തിരിച്ചറിഞ്ഞു.
“പപ്പാ വിളിച്ചിരുന്നു, ഐ.ജി.അങ്കിളും.
സംഭവം കിടുക്കി കെട്ടോ….”
താനിരുന്ന ചെയറിൽ പിറകിലേക്ക് ചാരിയിരുന്നുകൊണ്ടു ബന്ധൻ പറഞ്ഞു. ഇതുകേട്ടുകൊണ്ടിരിക്കെ അർജ്ജുനും തന്റെ മൊബൈൽ താഴെവെച്ചു ചെയറിൽ പിറകിലേക്ക് ചായ്ഞ്ഞു. ശേഷം പറഞ്ഞു;
“കേസിന്റെ ഡീറ്റൈൽസും കാര്യങ്ങളുമെല്ലാം
ഐ.ജി.യുടെ വക ഉണ്ടായിരുന്നു, ഫയലിലും പുറത്തും.
സാർ പറഞ്ഞതുപോലെ എല്ലാവരെയും ബോധിപ്പിക്കാനൊരു അന്വേഷണം, അത് ഞാൻ നിർവ്വഹിച്ചുകഴിഞ്ഞു-
എന്റെ കർത്തവ്യം. ഫയലും റിപ്പോർട്സും
വേണമെങ്കിൽ വായിക്കാം..നോക്കാം….”
ഇതിനോടൊപ്പം ഐ.ജി. ഏൽപ്പിച്ച ഫയലും താൻ തയ്യാറാക്കിയ റിപ്പോർട്ടും അവൻ അവരിരുവരെയും മാറിമാറി നോക്കിക്കൊണ്ടു അവർക്കു മുന്പിലേക്കിട്ടു. ബന്ധൻ അതെടുത്തു മറിച്ചുമറിച്ചു നോക്കി, അവസാനം റിപ്പോർട്ടും.
“കൊള്ളാം, പോലീസുകാരായാൽ ഇങ്ങനെ വേണം..”
ഇങ്ങനെ പറഞ്ഞുതുടങ്ങിയവഴി ‘എല്ലാം ഓക്കെ’ എന്ന അർത്ഥത്തിൽ ബന്ധൻ ഹരിയെ നോക്കിയശേഷം അർജ്ജുനോട് തുടർന്നു;
“…..ഏതായാലും ഇത്രയുമൊക്കെയായില്ലേ!
സത്യം നിങ്ങളൊന്നറിഞ്ഞിരിക്കുന്നതു നല്ലതാ.
അല്ല…അതിനുള്ള യോഗ്യത നിങ്ങൾക്കുണ്ട്.
ഇവൻ അവളെ കെട്ടിയപ്പോൾമുതൽ ഇവന് കഷ്ടകാലമാ.
ദേഹത്തൊന്നു തൊടാന്പോലും അവൾ സമ്മതിക്കില്ല. എന്തിന്…കൊച്ചിനെപ്പോലും അവൾ ഉണ്ടാക്കിച്ചില്ല.
ഒന്നോർത്തു നോക്കിക്കേ… നിവർത്തിയില്ലാതെ ഇവന്
സ്വന്തം വീട്ടിൽനിന്നും ഇറങ്ങിപ്പോരേണ്ടിവരെ വന്നു.
ഹ..ഹ…വെറുതെ വിടുമോ…. സമയം വന്നപ്പോൾ
ഇവന്റെ മനസ്സ് ഞാനങ്ങു വാങ്ങിച്ചു. ബാക്കി കാര്യങ്ങൾ..
ഇനി എന്തുണ്ടായാലും കോടതിയിൽ കാണുവാൻ
ഞങ്ങൾ റെഡിയാ.”
അർജ്ജുൻ തന്റെ ദേഷ്യം കണ്ണുകളിൽ അടക്കിപ്പിടിച്ചു അവരിരുവരെയും തുറിച്ചുനോക്കിയിരുന്നു. ബന്ധന്റെ ഈ വാചകങ്ങൾ കേട്ടതോടെ ഹരി ചിരിച്ചുപോയി. അല്പനിമിഷം ഒന്ന് മന്ദഹസിച്ചശേഷം ബന്ധൻ തുടർന്നു;
“വെൽ..സർക്കിൾ…ഞങ്ങൾ ഇറങ്ങട്ടെ.
വെറുതെ ഇറങ്ങിയതാ..ഒന്ന് കാണാമല്ലോ..”
ശേഷം അവൻ എഴുന്നേറ്റു, ഒപ്പം ഹരിയും. ‘ഒരു ചെറിയ കാര്യം സർക്കിളുമായിട്ടു’ എന്ന് ഹരിയോട് ആംഗ്യംകാണിച്ചശേഷം അർജ്ജുന്റെ അടുത്തേക്ക് ബന്ധൻ പതിയെ എത്തി. അപ്പോഴേക്കും ഹരി മെല്ലെ ക്യാബിൻ വിട്ടു. ചെയറിലിരുന്നിരുന്ന അവന്റെ അടുത്തെത്തി അല്പം തലകുനിച്ച് ബന്ധൻ സ്വരംതാഴ്ത്തി പറഞ്ഞു;
“നിങ്ങളെ എനിക്ക് വളരെ ഇഷ്ടമായി.
അവൻ കെട്ടിയപ്പോൾ മുതൽ അവളെന്നെ കൊതിപ്പിക്കുന്നതാ.
വല്ലാതങ്ങു മോഹിച്ചുവന്നപ്പോഴാ ഇവനായിട്ടു ക്വട്ടേഷൻ തന്നത്…നിങ്ങളോടായതുകൊണ്ടു പറയാമല്ലോ!
പറയണമല്ലോ…കിടുക്കൻ ഐറ്റം ആയിരുന്നു.
ഇവൻ കിഴങ്ങൻ…എണ്ണാവുന്നതിലപ്പുറമുണ്ട്…”
ഉടനടി ചെയറിൽനിന്നും അർജ്ജുൻ ചാടിയെഴുന്നേറ്റു. ബന്ധന്റെ പിന്കഴുത്തിൽപ്പിടിച്ചു തന്റെ ടേബിളിൽ, മുഖം വലിയ ശബ്ദമുണ്ടാകത്തക്കവിധം ഇടുപ്പിച്ചശേഷം കോളറിനുപിന്നിൽപ്പിടിച്ച്‌ എഴുന്നേൽപ്പിച്ചു അവന്റെ അരയ്ക്കുകീഴെ നടുവിലായി ആഞ്ഞുചവിട്ടി അർജ്ജുൻ മറിച്ചിട്ടു. അപ്പോഴേക്കും നിലവിളിയും ശബ്ദവുംകേട്ടു ഹരിയും കോൺസ്റ്റബിള്സും ഓടി ക്യാബിനിലെത്തി.
ഹരിയെ കണ്ടതോടെ ദേഷ്യംതീരാതെ അർജ്ജുൻ ‘ബാസ്റ്റേർഡ്‌’ എന്നുറക്കെവിളിച്ചു അവന്റെ കഴുത്തിൽ ഇരുകൈകളുമമർത്തി പിറകോട്ടുതള്ളി ക്യാബിനു വെളിയിലേക്കിട്ടു. അപ്പോഴേക്കും എ.എസ്.ഐ.യും എസ്.ഐ.യും ഓടിയെത്തി അവിടേക്ക്. അർജ്ജുൻ വേഗം തിരികെ എത്തി തന്റെ ക്യാബിനിലെ ടേബിളിലിരുന്ന ഫയലും താൻ റെഡിയാക്കിയ റിപ്പോർട്ടും വലിച്ചുകീറിയശേഷം ബന്ധന്റെ കോളറിൽപ്പിടിച്ചു വലിച്ചെഴുന്നേല്പിച്ച് ഇഴച്ചുകൊണ്ടു ക്യാബിനു വെളിയിലേക്കിട്ടശേഷം തലങ്ങും വിലങ്ങും ഇരുകവിളുകളിലും പ്രഹരിച്ചു. സുഹൃത്തിനെ സഹായിക്കുവാൻ എഴുന്നേറ്റുവന്ന ഹരിയെ തള്ളിമാറ്റി അർജ്ജുൻ അവന്റെ ഇടതുകരണത്തു ശക്തിയോടെ പ്രഹരിച്ചു. മാറുകരണത്തും, മാറിമാറി പ്രഹരിച്ച് അവനെ അർജ്ജുൻ സ്റ്റേഷന് വെളിയിലാക്കി.
തിരികെയെത്തി വീണുകിടന്നിരുന്ന ബന്ധന്റെ ലിംഗഭാഗത്തു തന്റെ വലതുകാലിനാൽ അർജ്ജുൻ ആഞ്ഞുചവിട്ടി. അവൻ വലിയവായിൽ നിലവിളിച്ചു. അർജ്ജുന്റെ സ്വഭാവം അറിയാമായിരുന്ന മറ്റു പോലീസുകാർ ഈ സംഭവങ്ങൾ വെറുതെ നോക്കിനിന്നുകണ്ടതേയുള്ളൂ. ഉടനടി ബന്ധനെ വലിച്ചിഴച്ചു സ്റ്റേഷന് വെളിയിലേക്ക്‌, ഹരിയുടെ അടുത്തേക്കിട്ടശേഷം അവൻ ഉറക്കെ വിളിച്ചുപറഞ്ഞു- അവരോടായി;
“ഫക്ക് യൂ ബോത്ത് സൺ ഓഫ് ഹോളി ബിച്ചസ്”
തുടർന്നും ദേഷ്യതീരാതെ അവരുടെ അടുക്കലേക്കു അർജ്ജുൻ പാഞ്ഞടുത്തപ്പോഴേക്കും എസ്.ഐ.യും എ.എസ്.ഐ.യുംചേർന്നു അവനെ പിടിച്ചുനിർത്തി,ശക്തിയായി. മറ്റു പോലീസുകാർ അവരെ വേഗം എഴുന്നേൽപ്പിച്ചു വന്ന വണ്ടിയിൽ കയറ്റി പുറത്തേക്കു വിട്ടു.

» » »
“…ഹെവി ഡോസ് അല്ലേടീ സ്റ്റീ!?
എനിക്ക് നല്ല ക്ഷീണം തോന്നുന്നുണ്ട്. ഞാനൊന്നു
മയങ്ങട്ടെ. ജാനമ്മയുണ്ട് താഴെ. പുറത്തൊരു ഔട്ട്-ഹവ്സ്
പണിയുവാ ഹരി പറഞ്ഞിട്ട്.
ഹിനി…എന്തിനുള്ള പുറപ്പാടാണോ അവൻ…
ഹവന്റെ വീട്, ഞാനൊന്നും പറയാൻ പോയില്ല.
ഫ്രണ്ട് ഒരുത്തൻ ബിൽഡറെന്നുംപറഞ്ഞു ഇവിടെ
പുറത്തുണ്ട്.”
കോളിൽ അങ്ങേ തലയ്ക്കലുള്ള സ്റ്റെഫിയോട് പാർവ്വതി പറഞ്ഞു നിർത്തി.
“ഹെവിയാ ഡോസ്…നീ വറീഡാവേണ്ട!
ഞാനല്ലേ ഉള്ളത്…പിന്നെ ഉച്ചതിരിഞ്ഞതിന്റെ
ക്ഷീണവും ഉണ്ടാകും. ഉറങ്ങുവാൻ കിട്ടുന്ന ഒരവസരവും
പാഴാക്കേണ്ട. നല്ല തളർച്ച വരും…അനങ്ങുവാൻപോലും
ചിലപ്പോൾ പറ്റില്ല. അതിനൊന്നുറങ്ങിയാൽ മതി.
ഓക്കേ ബൈ..”
ഇതുംപറഞ്ഞു സ്റ്റെഫി കോൾ കട്ട് ചെയ്തു. ശേഷം രണ്ടാംനിലയിലെ തന്റെ റൂമിലെ ബെഡ്‌ഡിലേക്കു പാർവ്വതി ചായ്ഞ്ഞുപോയി, മെല്ലെ.
ഉദ്ദേശം ഒന്നരമണിക്കൂറോളം കടന്നുപോയി. അപ്പോഴേക്കും ബന്ധൻ ജാനമ്മയെ തിരക്കി വീടിനുള്ളിലേക്ക് വന്നു. കിച്ചണിൽ അവരെ കണ്ടതോടെ അവൻ ചോദിച്ചു;
“പാർവ്വതി ഉറങ്ങിയോ…
ഒരു കാര്യം പറയുവാനുണ്ടായിരുന്നു.”
മനസ്സിലായെന്നമട്ടിൽ അവർ മറുപടി നൽകി;
“ഉറക്കത്തിലായിരിക്കും. മുകളിൽ റൂമിലാ..”
തന്റെ ചുണ്ടുകൾ മെല്ലെ കടിച്ചുകൊണ്ട് ഗൗരവത്തിൽ അവൻ സ്റ്റെയർകേസ് കയറി. ജാനമ്മ പതിയെ എത്തി വീടിന്റെ മെയിൻ ഡോർ ക്ലോസ് ചെയ്തശേഷം ലോക്ക് ചെയ്തു. പുറത്തു ജോലിക്കാർ ഔട്ട്-ഹാവ്‌സിന്റെ പണിയിലായിരുന്നു.
ബന്ധൻ പതിയെ പാർവ്വതി കിടന്നുറങ്ങുന്ന റൂമിനു വെളിയിലെത്തി. ഡോർ വെറുതെ ചാരിക്കിടക്കുകയായിരുന്നു. അനക്കംകൂടാതെ അവൻ അകത്തുകയറി ഡോർ മെല്ലെ ക്ലോസ് ചെയ്തു. ശേഷം അടുത്തായി കണ്ട ടേബിളിൽ തന്റെ മൊബൈൽ എടുത്തുവെച്ചു. പാർവ്വതി അവശയും ക്ഷീണിതയുമായി ഗാഢനിദ്രയിൽ അവനു എതിര്ദിശയിലേക്കു തിരിഞ്ഞുകിടക്കുകയായിരുന്നു. ബന്ധൻ പതിയെ അവളുടെ മുൻഭാഗത്തെത്തിയശേഷം, ബലമായി അവളുടെ ഇടത് ഷോൾഡറിൽ പിടിച്ച് മലർത്തിയിട്ടു. അവൾ കണ്ണുകൾ പതിയെ തുറന്നപ്പോഴേക്കും അവൻ, അവൾക്കു മുകളിലേക്ക് ഇഴഞ്ഞുകയറി. ശേഷം അവളുടെ മുടിയോടെ നെറ്റിയിൽ തന്റെ ഇടതുകരം പിടിച്ചമർത്തി, കഴുത്തോടെ വലത്തേക്ക് ചരിച്ചശേഷം തന്റെ നാവു മുഴുവനായും പുറത്തിട്ട്, അതിനാൽ അവളുടെ കഴുത്തിനുതാഴെനിന്നും നെറ്റിയുടെ ഇടതുഭാഗത്തു മുകൾവരെ കാമവാസനയോടെ തോർത്തി. അവൾ ഉള്ള ശക്തിയെടുത്തു തന്റെ കാലുകൾ ചലിപ്പിച്ചു. പക്ഷെ, അവനുമുന്പിൽ അപ്പോഴവൾ ഒരു ഉറുമ്പായിരുന്നു ഒരുതരത്തിൽ. ഒച്ചയിടാനായി മുതിർന്ന അവളുടെ വായയോടുചേർത്തു അവന്റെ ഇടതുകരം അമർന്നു. ഉടൻതന്നെ അവൻ തന്റെ വലതുകരത്താൽ അവളുടെ നെഞ്ചിൽനിന്നും ചുരിദാർ വലിച്ചുപിടിച്ചു കീറുവാൻ തുനിഞ്ഞു. ശ്രമം നടക്കാതെവന്നപ്പോൾ ഇടതുകരം പിൻവലിച്ച് അവളുടെ കവിളുകളിൽ മാറിമാറി അവൻ പ്രഹരിച്ചു. കാമഭാരം തലയ്ക്കുപിടിച്ച ബന്ധൻ ശക്തിയോടും വാശിയോടുംകൂടെ പഴയപടി അവളുടെ ചുരിദാർ വലിച്ചുകീറുവാൻ ശ്രമിച്ച്‌ വിജയിച്ചു.
ഏകദേശം ഒന്നരമണിക്കൂറോളം കടന്നുപോയി. പാർവ്വതിയുടെ നഗ്നമായ ശരീരത്തെ താൽക്കാലികമായി മടുത്ത ബന്ധൻ, ബെഡിൽ ചിതറിക്കിടന്നിരുന്ന തന്റെ മേൽവസ്‌ത്രങ്ങളും അടിവസ്ത്രങ്ങളുമെടുത്ത് ടേബിളിന്‌ചേർന്നുള്ള ചെയറിലിരുന്നശേഷം, വെച്ചിരുന്ന മൊബൈൽ എടുത്തു. അതില്നിന്നും അവനൊരു കോൾ ചെയ്യുമ്പോഴേക്കും പൂർണനഗ്നയായി, നഗ്നത നാണിച്ചു മുഖംപൊത്തുന്ന വിധേന ബെഡിൽ ബോധരഹിതയായി കിടക്കുകയായിരുന്നു പാർവ്വതി.
“നിന്റെ മനസ്സിന്റെ ആഗ്രഹം ഞാൻ ശമിപ്പിച്ചിട്ടുണ്ട് ഹരി.
വൈകിട്ടാകട്ടെ, എല്ലാം പറയാം. ഞാനങ്ങു പോരുവാ
ഉടൻ. ഒന്ന് ഫ്രെഷായിട്ടുവേണം.
വൈകുന്നേരം കൂടാം.”
അങ്ങേത്തലയ്ക്കൽനിന്നും ഹരി, ബന്ധന്റെ ഈ വാചകങ്ങൾക്കു മറുപടിയെന്നോണം പറഞ്ഞു;
“ബന്ദൂ…എടാ…വല്ല പ്രോബ്ളവും ഉണ്ടോ!
നീ ഈ കാര്യത്തിൽ മിടുക്കനായതുകൊണ്ടാ ഞാൻ..”
ചെറുചിരിയോടെ പാർവ്വതിയെനോക്കി ബന്ധൻ പറഞ്ഞു;
“ചെറിയൊരു ഷോക്കായിട്ടുണ്ട് നിന്റെ പെണ്ണിന്.
കുറച്ചുകഴിഞ്ഞേ ബോധംവീഴൂ.
ഒരു പ്രോബ്ളവുമില്ല.
ഇവൾക്ക് നല്ല കപ്പാസിറ്റിയാടാ…
ഹാഹ്…ഞാനങ്ങു വരാം.
…ഒന്ന് കൂടണം.”
ആശ്വാസംകലർത്തി ഉടനെ ഹരിയുടെ മറുപടി വന്നു;
“ഹോഹ്…ഓക്കേ ഡാ.
ജീവനുണ്ടേൽ അവളെ ഞാൻ മാനേജ്
ചെയ്തെടുത്തുകൊള്ളാം.
സിംപതി പിടിച്ച്, നിന്നെ അവിടെ വർക്കിന്‌
ഏൽപ്പിച്ചത് ഫലമായല്ലോ!
വെൽ ഡൺ..”
ശ്വാസം പരമാവധി അകത്തേക്ക് വലിച്ചുകൊണ്ടു ബന്ധൻ മറുപടി നൽകി;
“ഹൂം…
ഇങ്ങനെ ആണേൽ എടാ…ഞാനുമൊരു
കല്യാണം കഴിക്കുവാ കേട്ടോടാ.
നല്ല ഏർപ്പാടാ എന്ന് ശരിക്കും ഇപ്പോഴാ
അറിയുന്നത്!
പാർവ്വതീ…പാർവ്വതീ…”
ഇങ്ങനെ പറഞ്ഞുകൊണ്ട് കോൾ കട്ട് ചെയ്തശേഷം അവൻ എഴുന്നേറ്റ് ബാത്രൂം തിരഞ്ഞു അതിലേക്കു കയറി. ഫ്രഷായി ഇറങ്ങിവന്നു പാർവ്വതിയെ ഒരിക്കൽക്കൂടി ആകെയൊന്നു നോക്കിയശേഷം പുറത്തിറങ്ങി റൂമിന്റെ ഡോറടച്ചു അവൻ. താഴെ ഹാളിൽ ജ്യൂസുമായി ബന്ധനേയുംകാത്ത് ജാനമ്മ നിൽക്കുന്നുണ്ടായിരുന്നു. ജ്യൂസ് വലിച്ചുകുടിക്കുന്നതിനിടയിൽ അവൻ അവരോടു പറഞ്ഞു;
“പ്രത്യുപകാരം ഉറപ്പായും പ്രതീക്ഷിക്കാം. ബായ്..”

» » »
തന്റെ താറിൽ സാനിറ്റോറിയത്തിൽ അർജ്ജുൻ എത്തി. ഡോക്ടർ സ്റ്റെഫി ജോയ്സിനെ അൽപനേരം വിസിറ്റേഴ്‌സ്‌റൂമിൽ കാത്തിരുന്നപ്പോഴേക്കും, അഭ്യർത്ഥനപ്രകാരം ഡോക്ടർ അധികൃതർ വഴി അവിടേക്കെത്തി. സ്റ്റെഫി അവനുമുന്പിൽ വന്നിരുന്നു.
“പാർവ്വതിക്ക്‌ ഇവിടെ എങ്ങനെയുണ്ട്!?”
അർജ്ജുൻ ചോദിച്ചു.
“അവളുടെ അവസ്ഥ വളരെ മോശമാണ് സാർ.
ഒരു മുഴുഭ്രാന്തിയെന്നു ഇപ്പോൾ അവളെ വിളിക്കാം.
ചെറുപ്പത്തിലേ കൂട്ടിനുള്ള വിഷാദരോഗം…
കൂടെ ഒറ്റപ്പെട്ട ജീവിതം. പിന്നെ വിവാഹവും അതിനു
ശേഷമുള്ള മോശം ജീവിതസാഹചര്യങ്ങളും…
അവൾ എല്ലായിടത്തും എല്ലാവരാലും
പീഡിപ്പിക്കപ്പെടുകയായിരുന്നു.
സാർ ഒരുപക്ഷെ അറിഞ്ഞിരിക്കുമല്ലോ; ഹരിനാരായൺ
അവളെ വിട്ടെറിഞ്ഞു പോയശേഷം ആകെ
തനിച്ചായ അവളുടെ വിഷാദരോഗം വർദ്ധിച്ചു.
അവളെ പിന്നീട് ഒരു ബാസ്റ്റേർഡ്‌ ഉപയോഗിച്ചു…
അധികം വൈകാതെ അവളൊരു ഭ്രാന്തിയായി..”
സ്റ്റെഫി മറുപടി പറഞ്ഞുനിർത്തി.
“കുറച്ചുകൂടി വിശദ്ദമായി കാര്യങ്ങളൊക്കെയൊന്ന്
പറയേണ്ടിവരും. പാർവ്വതി ഉപയോഗിക്കപ്പെട്ടശേഷം
നിങ്ങളെല്ലാവരുംകൂടി ഒരു കേസ് ഫയൽ ചെയ്തിരുന്നു.
അത് പൂഴ്ത്തിവെച്ചിരുന്നത് വീണ്ടും പൊങ്ങിവരുവാൻ…
എന്താ നിങ്ങൾക്ക് പറയുവാനുള്ളത്?”
അവൻ അല്പം ഗൗരവത്തിൽ ചോദ്യം ഉന്നയിച്ചു.
“അവൾ ഉപദ്രവിക്കപ്പെട്ടതോടുകൂടി സഹിക്കവയ്യാതെ
ഞാൻ മുൻകൈ എടുത്തു അവളെകൂട്ടി ഒരു കേസ്
ഐ.ജി.ക്കു കൊടുത്തിരുന്നു. കാരണം
ഐ.ജി. രാധാകൃഷ്‌ണൻ പാർവ്വതിയുടേയും ഹരിയുടെയും
ഫാമിലികളുമായി ബന്ധമുള്ളൊരാൾ ആയിരുന്നു.
പക്ഷെ, വലിയ നീക്കുപോക്കൊന്നുമാ കേസിനു ഉണ്ടായില്ലെന്ന് പറയേണ്ടതില്ലല്ലോ…പിന്നെ, അവളുടെ അവസ്ഥ
വളരെ മോശമായി താമസംകൂടാതെ. അതോടെ ശ്രദ്ധ
അവളിലേക്ക്‌..അല്ല, അവളുടെ രോഗത്തിലേക്കായി
ഏവരുടെയും. ശേഷം, രണ്ടുവർഷം പിന്നിട്ട ഈ സമയത്തു
പാർവ്വതിയുടെ പേരന്റ്സ് പ്രെഷർ ചെയ്തു, കേസ് വീണ്ടും
റീ-ഓപ്പൺ ചെയ്യാൻ.”
അവൾ മറുപടി പറഞ്ഞു നിർത്തിയപ്പോഴേക്കും ലാഘവംകലർന്ന ചിരിയോടെ അർജ്ജുൻ പറഞ്ഞു;
“ഇപ്പോഴാണ് അവർക്കു സ്വന്തം മകളെക്കുറിച്ചു
ബോധം ഉണ്ടായത്! കൊള്ളാം..നല്ലതാ…
ഹാ..ആ ബോധമിപ്പോൾ എന്റെ സസ്പെൻഷനിലാ
എത്തിനിൽക്കുന്നത്. ഇനി പത്തൊൻപതാം ദിവസം
എനിക്ക് യൂണിഫോം ഇടാനായാൽ, ആയെന്നു പറയാം…”
സ്റ്റെഫി മറുപടിയായി ചലനമില്ലാതെ ഇരുന്നു.
“ബോധിപ്പിക്കുവാനൊരന്വേഷണം…അതായിരുന്നു ഐ.ജി.
എനിക്ക് തന്നത്. കൃത്യമായ സ്ക്രിപ്റ്റും ഐ.ജി.ക്കു
അതിന്മേൽ ഉണ്ടായിരുന്നു. ഞങ്ങളെ
കഥാപാത്രങ്ങളാക്കിയെന്നുമാത്രം! പോലീസിലിതൊക്കെ
പതിവാ..”
ഇങ്ങനെപറഞ്ഞു അർജ്ജുൻ അല്പസമയം നിശബ്ദനായി. ശേഷം തുടർന്നു;
“പാർവ്വതി ഈ സാനിറ്റോറിയത്തിലായതു
എങ്ങനെ എന്നുകൂടി നിങ്ങളുടെ
ഭാഗത്തുനിന്നുമെനിക്കറിയണം!
നിങ്ങളുടെ ഭാഗത്തുനിന്നും….
സത്യംപറഞ്ഞാൽ നിങ്ങൾക്ക് ഗുണമുണ്ടായേക്കും.
എനിക്ക് കാര്യങ്ങളെല്ലാം പുറമെനിന്നുള്ള
അറിവാണ്. അതല്ല എനിക്കിപ്പോൾ ആവശ്യം.
പറ…”
സ്റ്റെഫി തെല്ലൊന്നലോചിച്ചശേഷം മറുപടി പറഞ്ഞു;
“എന്റെ ഹസ്ബന്റിന്റെ ഫ്രണ്ട് ഒരു വക്കീലുണ്ട്.
അദ്ദേഹത്തിനെന്തോ പാർവ്വതിയുടെ കാര്യങ്ങൾ
കേട്ടപ്പോൾ മുതൽ വലിയൊരു സഹായ-സഹകരണ
മനസ്ഥിതിയായിരുന്നു. അദ്ദേഹത്തിന്റെ
നിർദ്ദേശപ്രകാരമാണ് അവളെ കണ്ടീഷൻ മോശമായപ്പോൾ
ഇവിടേയ്ക്കാക്കിയത്. ആ ഇടയ്ക്കു ഹരിയുടെ
ഫാമിലിയുമായി, ഞങ്ങളും പാർവ്വതിയുടെ
ഫാമിലിയുമൊക്കെ ചേർന്നൊരു ചർച്ച നടത്തിയിരുന്നു.
ഹരിയും അവന്റെ ആർഭാടകരായ ഫാമിലിയും
ഉറച്ചുനിന്നു, പാർവ്വതി മനോരോഗിയാണെന്നു
സ്ഥാപിക്കുവാൻ. അതോടെ ചില
നിയമവഴികളിലൂടെതന്നെ പാർവ്വതിയെ
വക്കീൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ
ഇവിടേയ്ക്ക് കൊണ്ടുവന്നാക്കി.”
സ്റ്റെഫി നിർത്തിയപ്പോഴേക്കും അർജ്ജുൻ വേഗം പറഞ്ഞു;
“മതി. എനിക്ക് വക്കീലിന്റെ ഡീറ്റെയിൽസ്
ഒന്ന് വേണം. അയാളെ ഒന്നുപോയി കാണണം.”
ശേഷം അവൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു, ഒപ്പം സ്റ്റെഫിയും. അവൾ പറഞ്ഞു;
“പുള്ളിയുടെ വിസിറ്റിങ്‌കാർഡ് ഞാൻ തരാം.
ഒന്ന് വെയിറ്റ് ചെയ്യാമോ ഇവിടെ?”
അർജ്ജുന്റെ സമ്മതംവാങ്ങി അവൾ തിരികെ പോയശേഷം അല്പസമയംകഴിഞ്ഞ് കൈയ്യിലൊരു കാർഡുമായെത്തി. അവനതു വാങ്ങിച്ചശേഷം ചെറിയൊരു മന്ദഹാസത്തിന്റെ അകമ്പടിയോടെ പറഞ്ഞു;
“താങ്ക് യൂ.”
സ്റ്റെഫി എന്തോ സംശയിച്ചെന്നപോലെ മറുപടി നൽകി;
“ഹാ…”

» » »
രാവിലെ ഒന്ന് മയങ്ങിവന്നപ്പോഴേക്കും സ്റ്റെഫി തന്റെ മൊബൈൽ റിങ് ചെയ്യുന്നതുകേട്ടു ഉണർന്നു. കുഞ്ഞിനെ തന്നോടുചേർത്തു കിടത്തിയശേഷം ജോയ്‌സ് കിച്ചണിലേക്കു പോയിരുന്നത് അവൾ ഓർമ്മിച്ചു.
“മാഡം, ഞാൻ രാജീവ് ആണ്.
നമ്മുടെ വിങ്ങിലെ..മാഡത്തിന്റെ പേഷ്യന്റ്…
അവരെ സെല്ലിൽ കാണുന്നില്ല…
അവർ…അവർ ഇവിടെങ്ങുമില്ല മാഡം,,”
കോൾ എടുത്തപാടെ സാനിറ്റോറിയത്തിൽ തന്റെ വിങ്ങിലെ ജൂനിയർ ഡോക്ടറുടെ ഈ വാചകം അല്പനിമിഷം അവളെ അനക്കംകൂടാതെ മൊബൈൽ ചെവിയിൽവെച്ചിരിക്കെത്തന്നെ സ്തംഭിപ്പിച്ചു. പെടുന്നനെ ബെഡ്‌ഡിൽനിന്നും ചാടിയെഴുന്നേറ്റുകൊണ്ടു അവൾ പറഞ്ഞു;
“രാജീവ്…ഞാനിപ്പോൾ വരാം.
കിടക്കാമെന്നുവെച്ചു നൈറ്റ് ഷിഫ്റ്റിൽ
ഹാഫ്-നൈറ്റ് ലീവ് എടുത്തതാ. ഇനിയിപ്പോൾ…
ഒരുകാര്യം ചെയ്യ്, ഒന്നുകൂടി നന്നായി എല്ലായിടവും
അരിച്ചുപെറുക്കി നോക്ക്.
ഞാൻ ധാ വരുന്നു…”
ഡോക്ടർ രാജീവ് എന്തോ പറയുവാൻ വന്നതും തിരക്കുപിടിച്ച തലകാരണം അവൾ കോൾ കട്ട് ചെയ്തു. കിച്ചണിൽ, രാവിലെ ഓഫീസിൽ പോകുവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ജോയ്‌സ്. അവനെ വിവരം ധരിപ്പിച്ചശേഷം കുഞ്ഞിനെ ഏൽപ്പിച്ചു വേഗത്തിൽ റെഡിയായി തന്റെ കാറിൽ സാനിറ്റോറിയത്തിലേക്കവൾ പാഞ്ഞു. അവളവിടെ എത്തിയതും, കുറച്ചു അറ്റൻഡർമാരും ജോലിക്കാരിൽ ചിലരും ഡോക്ടർ രാജീവും അടുക്കലേക്കു വേഗമെത്തി. അവരോടൊത്തു സാനിറ്റോറിയമാകെ ഒരിക്കൽക്കൂടി സ്റ്റെഫി പരതിനോക്കി, പാർവ്വതിയുടെ സെൽ തുറന്നുകിടക്കുന്നതുകണ്ടശേഷം.
“മാഡം, ഞാൻ പറഞ്ഞില്ലേ..
അവർ ഇവിടെങ്ങുമില്ല.
എനിക്ക് തോന്നുന്നത്….
ട്രീട്മെന്റിന്റെ ഭാഗമായി രണ്ടുദിവസം മുൻപ്
പേഷ്യന്റിനെ മാഡം ഫ്രീഡത്തിനായി സെൽ
മാറ്റിയിരുന്നല്ലോ!
നൈറ്റ് മാഡം പോയശേഷം ഇറങ്ങി
പോയതാവാനാ ചാൻസ്..
ഇവിടെങ്ങുമില്ല.”
തലയിൽ കൈവെച്ചുകൊണ്ടു തന്റെ ചെയറിലിരുന്നുപോയ സ്റ്റെഫിയോടു ഡോക്ടർ രാജീവ് ഇങ്ങനെ പറഞ്ഞു. അല്പസമയം നിശ്ശബ്ദയായിരുന്നശേഷം അവൾ മറുപടിയെന്നോണം പറഞ്ഞു;
“ഞാനെന്തു പറയാനാ ഇപ്പോൾ..
വേഗം പോലീസ് ഏറ്റെടുക്കട്ടെ.
ഒഫീഷ്യലായി അവരെയൊന്നു അറിയിച്ചേക്ക്.
ഞാനുടനെ സാറിനോട് പറഞ്ഞുകൊള്ളാം.”
ഇത്രയും പറഞ്ഞശേഷം തന്റെ മൊബൈലെടുത്തു അതിൽനിന്നും വക്കീലദ്ദേഹത്തിന്റെ നമ്പർ അവൾ ഡയൽ ചെയ്തു. അയാൾ കോൾ എടുത്തു;
“എന്താ സ്റ്റെഫി..?!”
ചെറിയൊരു അമ്പരപ്പോടെ അയാളിങ്ങനെ പറഞ്ഞു.
“പാർവ്വതി ഇവിടെനിന്നും ഇറങ്ങിപ്പോയി.
ആകെമൊത്തം പ്രോബ്ളമായിരിക്കുകയാ..
തനിക്കു അവളുടെ കാര്യത്തിലുള്ള ടെൻഷൻ
സത്യമായി. ഒന്നിവിടംവരെ വേഗം വരാമോ?
എന്തേലുമൊന്ന് ചെയ്യണം.
വേഗം വരാമോ…”
ദയനീയ ഭാവത്തിൽ സ്റ്റെഫി അയാളോടിത്രയും പറഞ്ഞപ്പോഴേക്കും ഉടൻ മറുപടി വന്നു;
“എനിക്ക് തോന്നി…അവളെന്തെങ്കിലും പ്രശ്നങ്ങൾ
ഉണ്ടാക്കിവെക്കുമെന്ന്. ഞാനെപ്പോഴും അവളെക്കുറിച്ചു
ടെൻഷൻ അടിച്ചിരുന്നത് ഇതുകൊണ്ടൊക്കെയാ…
ഞാൻ വേഗമങ്ങു വരാം..”
മറുപടിയോടെ അയാൾ കോൾ കട്ട് ചെയ്തു.

» » »
“…അറിയാമല്ലോ, ഇന്നലെ മുഴുവൻ തിരക്കിലായിരുന്നു.”
ഹാളിൽ ചെയറിലിരുന്നുകൊണ്ടു വക്കീലായ അരവിന്ദ് കുമാർ പറഞ്ഞു.
“നല്ല ചായയാണ് കേട്ടോ.”
തന്റെ മുന്നിൽ കപ്പിലിരുന്ന ചായ ഒരു സിപ് രുചിച്ചശേഷം അർജ്ജുൻ പറഞ്ഞു.
“ഞാൻ പഠിച്ചതൊക്കെ വീട്ടിൽനിന്നും മാറിയും
മാറിനിന്നുമൊക്കെയാ. ഇപ്പോഴീ വീടെടുത്തിവിടെ
താമസിക്കുന്നത് കോടതി അടുത്താണെന്നതിലുപരി
വീട്ടിൽനിന്നുമുള്ള വിവാഹാലോചനകളിൽനിന്നുമൊരു
ഒളിച്ചോട്ടംകൂടിയാ. പ്രായം കടന്നുപോകുന്നുവെന്നാ
പരാതി..വീട്ടിൽനിന്നും..
അപ്പോൾ അങ്ങനെ വെപ്പും കുടിയുമൊക്കെ അറിയാം.
എല്ലാം തനിച്ചാ..”
ചെറുചിരിയോടെ അരവിന്ദ് ഇങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അർജ്ജുൻ ചായ ഏകദേശം സിപ് ചെയ്തു തീർത്തിരുന്നു. മിച്ചംവന്നതോടുകൂടി കപ്പിൽ മുന്നിലെ ചെറിയ ടേബിളിൽ വെച്ചുകൊണ്ട് അവൻ പറഞ്ഞു;
“നേരെ വിഷയത്തിലേക്കു വരാം.
നിങ്ങളെനിക്കൊരു ഗൺ തരണം.”
പെട്ടെന്ന്, ചെറുതായൊന്നു ഞെട്ടിയ അരവിന്ദിനെനോക്കി പുഞ്ചിരിയോടെ അർജ്ജുൻ തുടർന്നു;
“ഞാനൊരു പൊലീസുകാരനാണ്.
നിങ്ങൾക്ക് ഗൺസിനോട് ക്രേസ് ഉള്ള ഒരു
ടിപ്പിക്കൽ ഫ്രണ്ട് ഉണ്ടെന്നെനിക്കറിയാം. തോക്കുകൾ
നിർമ്മിച്ച് അലമാരയിൽ വെച്ചാൽ പോരല്ലോ…
അവനതുകൊണ്ടൊരു ഗുണം ഉണ്ടാക്കിക്കൊടുക്കാം.
ഇനി അങ്ങോട്ടുമിങ്ങോട്ടുമൊരു ചോദ്യോത്തരാവലി
വേണ്ട! നിങ്ങളൊരു വക്കീലാണ്…
എനിക്കറിയാവുന്നിടത്തോളം ഒരു നല്ല മനുഷ്യസ്നേഹിയും..”
അല്പസമയം അരവിന്ദ് താനിരിക്കുന്ന ചെയറിലിരുന്നുകൊണ്ടു ഒന്നാലോചിച്ചു. അപ്പോഴേക്കും, മുഖത്തെ മന്ദഹാസം വിടാതെ അർജ്ജുൻ തന്റെ ചെയറിൽനിന്നും എഴുന്നേറ്റു.
“പാർവ്വതിയെ കണ്ടെത്തണം.
മറ്റാരുടെ കൈകളിലവൾ ചെന്നുപെട്ടാലും…
ശരിയാവില്ല.”
ആലോചനയോടൊപ്പം ഇങ്ങനെ പറഞ്ഞുകൊണ്ട് അരവിന്ദ് എഴുന്നേറ്റു, പതിയെ. ശേഷം തുടർന്നു;
“ഞാൻ താങ്കളെ വിശ്വസിക്കുന്നു…
താങ്കളൊരു നല്ല മനുഷ്യനാണ്
എന്നത് എനിക്ക് തോന്നുന്നതുകൊണ്ട്.”
കാത്തിരുന്ന ഉത്തരമെന്നപോലെ അർജ്ജുൻ പറഞ്ഞു;
“എന്റെ സസ്‌പെൻഷൻ പീരിയഡ് കഴിഞ്ഞാൽ
പിന്നെനിക്കു തന്റെ ഗണ്ണുകൊണ്ടു കാര്യമില്ല.
എത്രയുംവേഗം എനിക്ക് നല്ലൊരു ഗൺ തരണം.
എന്റെ ആവശ്യവും ആത്മാർത്ഥതയും കൂടി
കൂട്ടിച്ചേർത്തു ഞാൻ പറഞ്ഞിരിക്കുന്നു.”
ചെറുമന്ദഹാസം വിടരുന്ന മുഖത്തോടെ ഇതുകേട്ട് അരവിന്ദ് മറുപടി പറഞ്ഞു;
“എനിക്ക് ചെയ്യാനാകുന്നതെല്ലാം എത്രയുംവേഗം
ഞാൻ ചെയ്തുതീർക്കും. തൽക്കാലം
നമ്മളെല്ലാം ഒരു വൃത്തത്തിനകത്താണല്ലോ..”
ഇത്രയുംകേട്ടതോടെ അർജ്ജുൻ അവനു ഷേക്-ഹാൻഡ് നൽകിയശേഷം
മറ്റൊന്നും സംസാരിക്കുവാൻ നിൽക്കാതെ അരവിന്ദിന്റെ വീട്ടിൽനിന്നും ഇറങ്ങി. അവൻ ഇറങ്ങിയപ്പോഴേക്കും അരവിന്ദ് തന്റെ മൊബൈൽ എടുത്തശേഷം അതിലൊരു നമ്പർ കോൾ ചെയ്ത് ധൃതിയുള്ള ഭാവത്തോടെ അങ്ങേ തലയ്ക്കൽനിന്നും ശബ്ദം കേൾക്കുവാനായി കാത്തുനിന്നു.

» » »
പോലീസിന്റെ ഒഫീഷ്യൽ അന്വേഷണങ്ങളും തിരച്ചിലുകളും സാനിറ്റോറിയത്തിലാകെ നടന്നുവരികയായിരുന്നു.
“ഡോക്ടർ സ്റ്റെഫി…”
തന്റെ പേര് ഉച്ചരിച്ചതുകേട്ടു അവൾ തിരിഞ്ഞുനോക്കി. ഉടമ സ്ഥലം എസ.ഐ. ആയിരുന്നു. അയാൾ തുടർന്നു;
“ഭ്രാന്തുള്ളൊരു പേഷ്യന്റിന് ഇത്രപെട്ടെന്ന് ഫ്രീഡം
നല്കാനെന്താ കാരണം?”
തന്നോട് സംസാരിച്ചുകൊണ്ടിരുന്ന മറ്റു ഡോക്ടർസിനെ പിരിച്ചുവിട്ടശേഷം സ്റ്റെഫി മറുപടി പറഞ്ഞു;
“ട്രീട്മെന്റിന്റെ ഭാഗമായി പേഷ്യന്റിന് കുറച്ചു
റിലാക്സേഷൻ ആവശ്യമായിരുന്നു.
സൊ, ഐ ഡിഡ് ദാറ്റ്..
റെക്കോർഡ്‌സ് എല്ലാം പ്രോപ്പർ ആണ് സാർ.”
ചിരിച്ചുകൊണ്ട്, ഇതുകേട്ട് എസ്.ഐ. പറഞ്ഞു;
“ഇപ്പോൾ എവിടെയാ..
നല്ല റിലാക്സേഷനിൽ ആയിരിക്കും..”
സ്റ്റെഫിയെ കളിയാക്കിയുള്ള ഈ വാചകത്തിനുശേഷം ഉടനെ മുഖത്ത് നിരാശപടർത്തി അയാൾ ആരോടെന്നില്ലാതെ പറഞ്ഞു;
“സി.സി.ടി.വി. ഉണ്ടായിട്ടെന്താ..!
ഭ്രാന്തന്മാരല്ലേ മൊത്തം…
തകർത്തിട്ടേക്കുവാ മൊത്തത്തിലെല്ലാം..
പിന്നെ സർക്കാർ വകയല്ലേ!
പറഞ്ഞിട്ടെന്തുകാര്യം…”
‘തൽക്കാലം പിൻവാങ്ങുന്നുവെന്ന’ വ്യാജേനെ എസ്.ഐ. സ്റ്റെഫിയെ പിരിഞ്ഞു. അല്പസമയം കഴിഞ്ഞപ്പോഴേക്കും അരവിന്ദ് അവിടെയെത്തി.
“എവിടെയായിരുന്നു…ഇപ്പോൾ എത്താമെന്നുപറഞ്ഞിട്ട്,,”
ധൃതിയോടെ സ്റ്റെഫി അവനോടുചോദിച്ചു.
“പോരാൻ ഇറങ്ങിയപ്പോൾ എന്റൊരു ഫ്രണ്ടിന്
ഒരു ചെറിയ പ്രോബ്ലം! ചെറുതായതുകൊണ്ടും
അർജന്റായതുകൊണ്ടും ഒഴിയാൻ പറ്റിയില്ല.
എന്തായി ഇവിടെ…!?”
ധൃതിയോടെതന്നെ അവനും ചോദിച്ചു.
“ഇവിടൊക്കെ തിരച്ചിലാണ്..
പുറത്തേക്കും വ്യാപിപ്പിച്ചുകാണണം.
അവൾക്കൊന്നും പറ്റാതിരുന്നാൽ മതിയായിരുന്നു..”
ഒന്ന് നിർത്തിയശേഷം അവൾ തുടർന്നു;
“ഇവിടാണെൽ ഒരുവട്ടം ക്വസ്റ്റിനിങ്‌ കഴിഞ്ഞതേയുള്ളൂ.
മെയിൻ വട്ടം വരുന്നതേയുള്ളായിരിക്കും!
ഞാനെന്തു പറയാനാണോ..!”
ഇതുകേട്ട് ശരിയാണെന്നഭാവത്തോടെ നിന്നുപോയി, മറുപടിയില്ലാതെ അരവിന്ദ്.
“എവിടേയ്ക്ക്…എന്തിനാ…
അവളങ്ങനെ പോകാൻ വഴിയില്ലല്ലോ..!
എന്താ സംഭവം…!?”
കുറച്ചുസമയത്തെ പരസ്പരനിശബ്ദതയ്ക്കുശേഷം അരവിന്ദ് ആരോടെന്നില്ലാതെ പറഞ്ഞു.
“അതാ ഞാനും ആലോചിക്കുന്നത്!
സമനില തെറ്റിയതിന്റെയല്ലാതെ മറ്റ് നെഗറ്റിവ്
ലക്ഷ്യ-ലക്ഷണങ്ങളൊന്നും അവളിൽ ഞാനിതുവരെ
കണ്ടിരുന്നില്ല. എല്ലാം മുകളിലൊരാൾക്കറിയാം..!”
സ്റ്റെഫി സംശയംകലർന്ന ദൃഢതയോടെ മറുപടി പറഞ്ഞു.
“ഹാ…ഒരുപക്ഷെ ഇങ്ങനൊരു പേഷ്യന്റ് ആയതിനാൽ
വേഗം ആളുകളുടെ കണ്ണിൽ പെടുവാൻ
സാധ്യതയുണ്ട്. അതൊരു പോസിറ്റിവാണല്ലോ…അല്ലെ!?”
അല്പം ആശ്വാസംകലർത്തി അവൻ പറഞ്ഞു.
“അതുശരിയാണ്…
പക്ഷെ, അതാണ് ഏറ്റവും ഭയപ്പെടുത്തുന്ന
കാര്യവും!”
സംശയംകലർന്ന ദൃഢതാഭാവത്തിൽ ഡോക്ടർ സ്റ്റെഫി മറുപടി വേഗം നൽകി, കാത്തിരുന്നെന്ന വാചകങ്ങൾക്കെന്നപോലെ.

» » »
കോൺസ്റ്റബിൾ രാമചന്ദ്രന്റെ കോൾ കാത്തു തന്റെ വീടിനു കുറച്ചുമാറി റോഡരുകിലായി താറുമായി ഇരിക്കുകയായിരുന്നു അർജ്ജുൻ. സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ഉടനെ അവന്റെ മൊബൈൽ റിങ് ചെയ്തു. രാമചന്ദ്രനാണെന്നുകണ്ട അവൻ കോൾ എടുത്തു;
“സാർ, അവരിവിടെ എത്തിയിട്ടുണ്ട്.
ഇന്ന് പറ്റിയ ദിവസമായിരിക്കുമെന്ന് തോന്നുന്നു.
ഞാനെന്നാൽ മാറിക്കോട്ടെ!?”
കോൾ എടുത്തപാടെ അയാൾ പറഞ്ഞു.
“ഞാൻ അങ്ങോട്ട് വരികയാ..ഒക്കെ…
ചേട്ടൻ പൊയ്ക്കോ, ഇനിയവിടെ വേണ്ട.
ഇതുവരെയുള്ളതെല്ലാം മറന്നേക്ക്…
മനസ്സിലായല്ലോ അല്ലെ!?”
ശാന്തനായിത്തന്നെ അർജ്ജുൻ അയാൾക്ക് മറുപടി നൽകി. ‘ശരി’ എന്നുമാത്രം മറുപടിസമ്മാനിച്ചു രാമചന്ദ്രന്റെ കോൾ അവസാനിച്ചു. മെല്ലെത്തന്നെ താറിൽ അവൻ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിച്ചുതുടങ്ങി.
അധികം താമസംകൂടാതെ അവൻ തന്റെ ലക്ഷ്യസ്ഥാനത്തെത്തി, പാർവ്വതി അവസാനകാലം താമസിച്ചിരുന്ന വലിയ വീട്ടിൽ. അല്പം മാറിയൊരിടത്തു താർ പാർക്കുചെയ്തശേഷം അവൻ ആ വീടിനടുത്തേക്കു നടന്നു. ചുറ്റുപാടുമൊക്കെ വലിയ വീടുകൾ ഉണ്ടായിരുന്നെങ്കിലും ലൈറ്റുകളുടെ വെളിച്ചമല്ലാതെ മറ്റൊന്നും പുറത്തായിയില്ലായിരുന്നു.
അവൻ മെല്ലെ വീടിന്റെ പുറംമതിലിനു ചേർന്നൊരു കോണിൽനിന്നു മുറ്റത്തേക്ക് ശ്രദ്ദിച്ചു. മുറ്റത്തായി രണ്ടുപേർ മുഖാമുഖം ഇരിക്കുന്നുണ്ടായിരുന്നു, ഒരു ടേബിളിനിരുവശവും. അല്പംകൂടി ശ്രദ്ധയും സൂഷ്മതയും ചെലുത്തിയതിൽനിന്നും രണ്ടുപേരിലൊരാൾ ഹരിനാരായണും മറ്റെയാൾ ബന്ധൻ ജോസഫുമാണെന്നും, അവർ മദ്യപിച്ചുകൊണ്ടിരിക്കുന്നുവെന്നും അവനു മനസ്സിലായി.
അർജ്ജുൻ തന്റെ അരയിൽ കരുതിയിരുന്ന ഗൺ എടുത്തശേഷം ശബ്ദരഹിതമായ അവസ്ഥയിലാക്കി ഭദ്രത ഉറപ്പുവരുത്തി. അല്പസമയംകഴിഞ്ഞില്ല, ബന്ധൻ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് ഹരിയോട് എന്തൊക്കെയോ പതിയെ പറഞ്ഞശേഷം വീടിനകത്തേക്ക് നടന്നു. ചുറ്റുപാടും ആരുമില്ലെന്നുറപ്പുവരുത്തിക്കൊണ്ടു അർജ്ജുൻ കാത്തിരുന്നു. അല്പസമയം കാത്തിരുന്നശേഷവും ഹരി തനിച്ചിരിക്കുന്നതുകണ്ട അവൻ വേഗത്തിൽ, തുറന്നുകിടന്ന ഗേറ്റിലൂടെ മുറ്റത്തേക്ക് കയറി നടന്നു. മെയിൻ ഗേറ്റിലൂടെ കൂസലന്യേ വരുന്ന അർജ്ജുനെ കണ്ടിട്ട് ആദ്യമായവന്, ലഭ്യമായ വെളിച്ചത്തിൽ മനസ്സിലാക്കുവാൻ സാധിച്ചില്ല.
അവൻ മുന്നിലെത്തിയതും ഹരി അവനെ മനസ്സിലാക്കിയതും അർജ്ജുൻ തന്റെ ഗൺ ഹരിയുടെ നെറ്റിയിലേക്ക് പോയിന്റ് ചെയ്തുപിടിച്ചതും പെട്ടെന്നായിരുന്നു. എന്തോ പറയുവാൻ ഹരി മുതിർന്നത്, ഗൺപോയിന്റിൽ ആയതിൻപുറത്ത് അവനു വിഴുങ്ങേണ്ടിവന്നു!
“ഹരിനാരായൺ, ജീവിതം നിഷേധിക്കപ്പെട്ട
ഒരു സ്ത്രീക്കുവേണ്ടി..”
ഇത്രയുംപറഞ്ഞുകൊണ്ട് അർജ്ജുന്റെ ചൂണ്ടുവിരൽ പിറകോട്ടു വലിഞ്ഞു. ഹരിനാരായൺ ഉടനടി നിലത്തുവീണു. ചുറ്റുപാടും ആരുമില്ലെന്നുറപ്പുവരുത്തി അവൻ വീടിനകത്തേക്ക് മെല്ലെ നടന്നു, ബന്ധനെ തിരഞ്ഞുകൊണ്ട്. ഹാളിലേക്ക് കയറിയവഴി, മുകളിലെ നിലയിലെ ഒരു റൂമിൽ ലൈറ്റുകിടക്കുന്നതു അവൻ ശ്രദ്ദിച്ചു. പതിയെ സ്റ്റെയർകേസ് കയറി അവനാ റൂമിനടുത്തെത്തി. പാതി തുറന്നുകിടന്നിരുന്ന ഡോറിലൂടെ, അകത്തായി, ഷർട്ട് ഊരുവാൻ തയ്യാറെടുക്കുന്ന ബന്ധന്റെ- ഇടതുവശം കണ്ടു അവൻ.
ഒട്ടും താമസംവന്നില്ല, അർജ്ജുന്റെ കയ്യിലെ ഗൺ പ്രവർത്തിച്ചു. തലയിലേക്ക് ബുള്ളറ്റ് തറഞ്ഞുകയറി ബന്ധൻ താഴെവീണു. ഗണ്ണുമായി റൂമിലേക്ക് കയറിയ അർജ്ജുൻ ഞെട്ടി; തന്റെ മുന്നിലതാ പാർവ്വതി കൈയ്യിൽ ഗണ്ണുമായി നിൽക്കുന്നു! പരസ്പരം അവർ തമ്മിൽ അല്പനിമിഷം നോക്കിനിന്നുപോയി, ഞെട്ടൽ അവസാനിപ്പിച്ചൊരു തിരിച്ചറിവിലേക്കെത്തുവാനായി. ഉടനെ അവൾ തന്റെ കയ്യിലെ ഗൺ അവനെനോക്കിത്തന്നെ അവന്റെ മുന്പിലേക്കിട്ടു. ശേഷം വേഗം ബന്ധനടുത്തെത്തി മരണം സ്ഥിരീകരിച്ചു, പ്രത്യേകിച്ചൊരു പരീക്ഷണവും നടത്താതെതന്നെ.

» » »
“ആ ഗണ്ണിങ് തന്നിട്ട് വേഗം പൊയ്‌ക്കോ…”
ദൃഢതയോടും കൃതജ്ഞതയോടുംകൂടി പാർവ്വതി ശാന്തമായി അർജ്ജുനോട് ഇങ്ങനെ പറഞ്ഞു. റൂമിലെ ചെയറിലിരുന്നുപോയ അവൻ മറുപടിയായി എഴുന്നേറ്റു. ശേഷം അവിടെ നിന്നു. അപ്പോൾ, ബെഡ്‌ഡിൽ ഇരുന്നിരുന്ന അവൾ തുടർന്നു;
“നിങ്ങൾ എന്തിനിങ്ങനെ ചെയ്തുവെന്നെനിക്കറിയില്ല.
പക്ഷെ, ഒന്നെനിക്കു മനസ്സിലാകും- നിങ്ങൾക്ക്
എന്നെപ്പോലൊരാളെ നന്നായറിയാം! നിയമത്തിനുമുന്പിൽ
ഞാനൊരു ഭ്രാന്തിയാണ്..ഭ്രാന്തന്മാരായ ചിലരുടെ
ഭ്രാന്തിനു ഇരയായതുകൊണ്ടുമാത്രം!
ഞാനിശ്ചിച്ചതു നിങ്ങൾ ചെയ്തു. എന്നെ ശിക്ഷിക്കുവാൻ
നിയമത്തിനാവില്ല. അതുകൊണ്ട്…
ആ ഗൺ എനിക്ക് തന്നേക്കൂ..എന്നിട്ടു വേഗം
ഇവിടെനിന്നും പൊയ്ക്കൊള്ളുക.
ഈ പരിസരത്തേക്ക് ആരും അങ്ങനെ ഉണ്ടാവില്ല,
വിധി എന്ന ശിക്ഷയെ ഞാനേറ്റുവാങ്ങി ജീവിച്ച
സ്ഥലമാ ഇത്. എനിക്കിവിടം നന്നായറിയാം.”
അവൻ ഒന്നും മിണ്ടാതെ തന്റെ കയ്യിലെ ഗണ്ണുമായി റൂമിൽനിന്നും പോയി. ഹരിനാരായൺ മരിച്ചുകിടക്കുന്ന സ്ഥാനത്തെത്തി തലങ്ങും വിലങ്ങും അയാളുടെ ശരീരത്തിൽ ബുള്ളറ്റുകൾ ഉതിർത്തശേഷം അവൻ തിരികെ വരുന്നത് റൂമിലെ വിൻഡോ വഴി അവൾ നോക്കിനിന്നുകണ്ടു, തന്റെ ‘പഴയ’ ഭർത്താവിനെ ഒരുനോക്കു കാണുവാൻപോലും അവൾക്കു താല്പര്യമില്ലായിരിക്കെത്തന്നെ. അർജ്ജുൻ റൂമിൽ തിരികെയെത്തിയ ഉടൻ പാർവ്വതിയുടെ കയ്യിലെ ഗൺ വാങ്ങി ബന്ധന്റെ ശരീരത്തിലാകെ വെടിയുതിർത്തു, ഗണ്ണിനെ നിശ്ശബ്ദനാക്കിയശേഷം.
അല്പനിമിഷമവൻ തനിക്കുനേരെ നോക്കിനിന്നിരുന്ന പാർവ്വതിയുടെ മുഖത്തേക്കൊന്നു നോക്കി. പിന്നെ ഇരു ഗണ്ണുകളും അവളെ ഏൽപ്പിച്ചു, നിശബ്ദമായ ഗണ്ണിനെ ശബ്ദമാനമാക്കിയശേഷം.
“നേരെ ഇറങ്ങി, വന്നതുപോലെ തിരികെ വീട്ടിലേക്കു
പൊയ്‌ക്കൊള്ളുക. ആരുടേയും പിടിയിലകപ്പെടുമെന്ന
വിചാരം വേണ്ട. ഈ റൂമും ഇപ്പോൾ താങ്കളാൽ എനിക്കായി
കൊലചെയ്യപ്പെട്ട ആളുകളും ഈ വീടും-
ഇനിയെനിക്കൊന്നും നല്കാനില്ല.”
പാർവ്വതി ശാന്തതയോടെ ധൃതിയില്ലാതെതന്നെ അവനോട് പറഞ്ഞു. അവൻ പതിയെ റൂമിൽനിന്നും ഇറങ്ങി, ഒരിക്കൽക്കൂടി അവളെ നോക്കിയശേഷം. തന്റെ കണ്മുന്പിൽനിന്നും അവൻ ഒഴിവായതിൻപുറത്ത് മെല്ലെ അവൾ ബെഡ്‌ഡിലേക്ക് ഇരുന്നശേഷം വീണു. മെല്ലെമെല്ലെ ചെറിയൊരു പുഞ്ചിരി അവളുടെ മുഖത്തു വിടർന്നുവന്നുതുടങ്ങി. അതൊരു ഭ്രാന്തമായ ചിരിയിലേക്ക് കടന്നുപോകാതെ അവൾ സ്വയം വേഗം നിയന്ത്രിച്ചു. പിന്നെ ഗണ്ണുകൾ ഓരോന്നെടുത്ത് ഉപയോഗിക്കുന്നതുപോലെ, ഉപയോഗിച്ചുകൊണ്ട് അവയുമായി തന്റെ കൈകളെ പഴകിച്ചു. അധികം വൈകാതെ മെല്ലെ തന്റെ കണ്ണുകളടച്ചവൾ കിടന്നു.
താമസമെന്യേ സ്റ്റെഫി അവളുടെ മനസ്സിലേക്കെത്തി. ഇരുട്ടിലായ കണ്ണുകൾക്കകത്തായി തന്റെ പ്രിയ സുഹൃത്തിനെ ദർശ്ശിച്ചതോടെ അവളുടെ മനസ്സിൽ പുഞ്ചിരി ഉരുവിട്ടു. കണ്ണുകൾ തുറക്കാതെതന്നെ തന്റെ മുടിയിഴകളെയാകെ അവൾ അലോസരമാക്കിയിട്ടു. കൂടെ മുഖമാകെ കൈകളാൽ വികൃതഭാവത്തിലാക്കുവാനും മറക്കാതെ. ഒന്ന് സുഖമായി ഉറങ്ങണമെന്ന് ഉണർവ്വ് സംഭരിച്ച് പാർവതി ചിന്തിച്ചു. അവൾ തന്റെ കൺപോളകൾ തമ്മിൽ ഒരിക്കൽക്കൂടി പരസ്പരം അമർത്തി.

» » »
താറിൽ കയറിയശേഷം അർജ്ജുൻ സ്റ്റാർട്ട് ചെയ്തു. മെല്ലെ വാഹനം തിരിച്ചു വന്നവഴിയെ സ്റ്റിയറിങ് ചലിപ്പിച്ചുതുടങ്ങി. ഇതിനിടയിൽ അവന്റെ മനസ്സ് മറ്റു വഴികളിലേക്ക് കയറി സഞ്ചരിച്ചുതുടങ്ങിയിരുന്നു;
‘ഏൽപ്പിക്കപ്പെട്ട കേസ് ഭംഗിയായി അവസാനിപ്പിച്ചിരിക്കുന്നു.
സ്വയം എരിഞ്ഞുതീർന്ന അവസരങ്ങൾ വിധിയെന്ന
ശിക്ഷയായായി സ്വീകരിക്കേണ്ടിവന്ന വീണ, എരിയുന്ന
മറ്റൊരാൾക്ക് ആശ്വാസമായി മാറിയിരിക്കുന്നു..’
ഇത്രയും ചിന്തിച്ചപ്പോഴേക്കും അവന്റെ ശ്രദ്ധ പെട്ടെന്ന് വാഹനത്തിന്മേലായി. ആ ശ്രദ്ധയിൽ ലയിച്ചുതന്നെ വീണ്ടും അവന്റെ മനസ്സ് മറ്റുവഴിയിലേക്ക് കയറി;
‘വീണയെ ഭാര്യയായി സ്വീകരിച്ചു ജീവിതം മുന്നോട്ടു
നയിച്ചപ്പോൾ, ഇങ്ങനൊരു അവസരത്തിലൂടെ തന്റെ കടമ
തന്നിലൂടെതന്നെ നിർവ്വഹിക്കപ്പെട്ടിരിക്കുന്നു…’
അവൻ താറിന്റെ ഗിയർ ചേഞ്ച് വേഗത്തിലാക്കി സഞ്ചാരം. അതോടൊപ്പംതന്നെ അവന്റെ മനസ്സിന്റെ സഞ്ചാരവേഗതയും രൗദ്രമായി;
‘ഭൗതികമായ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാനുള്ള
ധ്വര മനസ്സിലെവിടെയോ കുഴിച്ചുമൂടപ്പെട്ടിടിക്കുന്നു…
വാക്കുകളും വാചകങ്ങളുമെല്ലാം ഉത്തരങ്ങളെന്നപോലെ
തന്നാൽത്തന്നെ പ്രവർത്തികളായി…
കർമ്മമായി…കർത്തവ്യമായി…
സംരക്ഷണമായി മാറിയിരിക്കുന്നു.’
ഉടനേതന്നെ അവന്റെ മൊബൈൽ റിങ് ചെയ്തു. രാമചന്ദ്രന്റെ കോൾ ആയിരുന്നു അത്. അവൻ കോളെടുത്തു;
“ചേട്ടാ, ഞാൻ വിളിക്കാനിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി നിങ്ങൾ ചെയ്തുപോന്ന
മഫ്തിക്ക് വിരാമമായിരിക്കുന്നു.
വേഗം നിങ്ങൾ ഹരിനാരായൺന്റെ വീട്ടിലെത്തുക.
എത്തിയയുടൻ എസ്‌.ഐ.യെ ഫോൺ ചെയ്യുക.
സംശയാസ്പദമായി ആ വീട് നിങ്ങൾ ഡ്യൂട്ടിക്കിടെ
ഒന്ന് വാച്ചുചെയ്യേണ്ടി വന്നു.
അവിടെ രണ്ടു കൊലപാതകങ്ങൾ നടന്നിരിക്കുന്നു,
പ്രതി ഭ്രാന്തിയായ പാർവ്വതി ക്രൈം സൈറ്റിൽ.
ബാക്കി നോക്കേണ്ടവർ നോക്കിക്കൊള്ളും..
വേഗം അവിടെയെത്തുക ആദ്യം!”
ഉറപ്പാർന്ന വാചകങ്ങൾക്കു മറുപടിയായി രാമചന്ദ്രൻ പറഞ്ഞു;
“മോനെ, നിനക്കുവേണ്ടി എന്തെങ്കിലും ചെയ്തുതന്നില്ലെങ്കിൽ
ഈ കാക്കി ഇത്രയുംവർഷം ഇട്ടതുകൊണ്ട് യാതൊരു
വിലയുമില്ലാതായിപ്പോകും. അതുകൊണ്ടുതന്നെയാ മോൻ
എന്നോട് ആ തെമ്മാടികളെ വാച്ച് ചെയ്യുവാൻ
പറഞ്ഞപ്പോൾ എനിക്കതിനു സാധിച്ചത്..
കൃത്യംപോലെ എനിക്കാ പ്രദേശം ഡ്യൂട്ടി
കിട്ടുകയും ചെയ്തല്ലോ…
ഇതിനെല്ലാമൊരു പ്രതിഫലം ഉണ്ടാകുമെന്നു
എനിക്ക് നല്ല വിശ്വാസം ഉണ്ട്.
എനിക്കെന്റെ മകനാ നീ അർജ്ജുൻ സാർ..
ഞാനിപ്പോൾത്തന്നെ വേണ്ടത് ചെയ്യാം.”
ദൃഢമാർന്ന സന്തോഷത്തോടെ അർജ്ജുൻ മറുപടി നൽകി;
“ഒരുപാടുപേരുടെ നന്ദിയുണ്ടാകും നിങ്ങൾക്ക് രാമൻചേട്ടാ. എന്നെപ്പോലെതന്നെ നിങ്ങളും ഈ നിമിഷം മുതൽ
ഒരു കാക്കി ധരിച്ച പോലീസുകാരനാകട്ടെ.”
‘മനസ്സിലായി മോനെ’ എന്ന് മറുപടിനല്കി രാമചന്ദ്രൻ കോൾ കട്ട് ചെയ്തു. ഒരിക്കൽക്കൂടി മൊബൈലിലേക്കുനോക്കിയശേഷം അത് മാറ്റിവെച്ചു ഡ്രൈവിംഗ് തുടർന്നു അവൻ. തന്റെ വീണയുടെ മുഖം അവന്റെ മനസ്സിലാകെ നിറഞ്ഞുനിന്നു. ആ നിറവ് അവസാനിച്ചത് വീടിന്റെ പോർച്ചിൽ താർ പാർക്ക് ചെയ്തപ്പോഴാണ്. തന്റെ ഭാര്യയെ ഒന്ന് നിർവൃതിയോടെ ആലിംഗനം ചെയ്യുവാനുള്ള കൊതിയോടെ അവൻ താർ ലോക്ക് ചെയ്തുവന്നു മെയിൻ ഡോറിൽ മുട്ടി. അകത്തുനിന്നും ശബ്ദങ്ങളോ ചലനങ്ങളോ ഉണ്ടാകുന്നതായി അറിയുവാൻ താമസം നേരിട്ടേക്കുമെന്നറിയാമായിരുന്നിട്ടും അവനവിടെ വീണയെ കാത്തുനിന്നു.

» » »
എസ്.ഐ. ഉൾപ്പെടുന്ന പോലീസ്‌സംഘം പെട്ടെന്നുതന്നെ സ്റ്റെയർകേസ് കയറി പാർവ്വതി കിടന്നിരുന്ന റൂമിലേക്കെത്തി. കുറച്ചുപോലീസുകാർ മരിച്ചുകിടക്കുന്ന ബന്ദനെ നോക്കിയതും എസ്.ഐ.യും മറ്റും പാർവ്വതിയെ നോക്കിപ്പോയി. അവൾ സുഖമായി ഉറങ്ങുകയായിരുന്നു, ഒരു ഭ്രാന്തിയെന്നപോലെ. എസ്.ഐ. മൗനമായി കൈമാറിയ ആജ്ഞയനുസരിച്ചു കൂടെ വന്നിരുന്ന വനിതാപോലീസുകാർ അവളെ പിടിച്ചെഴുന്നേല്പിച്ചു വിലങ്ങണിയിച്ചു. അവൾ ചിരിച്ചുകൊണ്ട് ഒരു ഭ്രാന്തിയുടെ ചേഷ്ടകൾ കാണിച്ചുതുടങ്ങി.
“താഴേക്ക് കൊണ്ടുപൊയ്ക്കൊള്ളൂ.
സാനിറ്റോറിയത്തിൽനിന്നും വണ്ടി ഇപ്പോളെത്തും.”
തൊണ്ടിമുതലെന്നുതോന്നിച്ച ഗണ്ണുകൾ ഒരു ടവ്വലാൽ എടുത്തുകൊണ്ടു എസ്.ഐ. വനിതാപൊലീസുകാരോട് പറഞ്ഞു. അവർ പാർവ്വതിയേയുംകൊണ്ട് റൂമിൽനിന്നും പുറത്തേക്കു നടന്നു, അപ്പോഴേക്കും ബന്ധന്റെ ശവശരീരത്തെ മറ്റു പോലീസുകാർ പരിഗണിച്ചുതുടങ്ങിയിരുന്നു.
താഴെ ഹരിനാരായൺന്റെ ബോഡിക്കടുത്ത് പോലീസുകാർ തകൃതിയിൽ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെ, സാനിറ്റോറിയത്തിൽനിന്നുമുള്ള വാഹനം എത്തുന്നതുംകാത്ത് കുറച്ചുസമയം പാർവ്വതിയേയുംകൊണ്ട് വനിതാപൊലീസുകാർ നിന്നപ്പോഴേക്കും സംഭവമറിഞ്ഞെന്നവണ്ണം അര്ധരാത്രിയോടടുത്ത ഈ വേളയിലും ആളുകൾ എത്തിക്കൂടിത്തുടങ്ങി. വേഗംതന്നെ പോലീസുകാരിൽ ചിലർ അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരുന്നു.
അപ്പോഴേക്കും വാഹനം എത്തി. അതിലുണ്ടായിരുന്ന വനിതകളോടൊപ്പം വനിതാപോലീസുകാർ പാർവ്വതിയേയുംകൂട്ടി കയറിയിരുന്നു.രണ്ടു പോലീസുകാർ എസ്‌കോട്ടായെന്നപോലെ അവരോടൊപ്പം ചേർന്നു. വാഹനം ചലിച്ചുതുടങ്ങിയപ്പോൾ അവൾ പതിയെ അടുത്തിരിക്കുന്ന പോലീസുകാരിയുടെ തോളിലേക്ക് ചായ്ഞ്ഞു. ചെറിയ ചേഷ്ടകളും മറ്റും കാണിക്കുമ്പോഴും അവളുടെ മനസ്സ് ശരീരത്തോട് താൽക്കാലികമായി വിടപറഞ്ഞതുപോലെയായി;
‘തന്റെ മനസ്സിനേറ്റ വലിയ മുറിവ് ഇനി ഉണങ്ങുവാൻ
തുടങ്ങും; ഇങ്ങനൊരു ആശ്വാസം മനസ്സിലാകെ
പരന്നിരിക്കുന്നതായി അനുഭവിക്കുവാൻ സാധിക്കുന്നു.
താൻ വിജയം കൈവരിച്ചിരിക്കുന്നു. ചെയ്യാനുദ്ദേശിച്ചിരുന്ന
കൊലപാതകങ്ങൾ..അല്ല, അതിനെ അങ്ങനെ
വിളിച്ചുതള്ളുവാനാകില്ല. തന്റെ ജീവിതത്തെ തടഞ്ഞു
മനസ്സിനെ ഇഞ്ചിഞ്ചായി കൊന്ന രണ്ടു കൊലപാതകികളെ
അമർച്ചചെയ്യുവാൻ തനിക്കായിരിക്കുന്നു..
പാതകികൾ അമർച്ച ചെയ്യപ്പെട്ടിരിക്കുന്നു!
സർവ്വത്തിനുമുപരിയായി, തനിക്ക് ജീവിക്കുവാനുള്ള
അർഹത നേടിത്തരപ്പെട്ടിരിക്കുന്നു..’
ചിന്തകൾ സഞ്ചരിച്ചിരിക്കെത്തന്നെ വാഹനം വേഗത്തിൽ സാനിറ്റോറിയത്തിലെത്തി. അവിടെ ഐ.ജി. ഉൾപ്പെടെ കുറെയധികം പോലീസുകാർ ഉണ്ടായിരുന്നു. പാർവ്വതിയെ വാഹനത്തിൽനിന്നും ഇറക്കി സാനിറ്റോറിയത്തിലേക്ക് കൊണ്ടുവന്ന് കയറ്റിയതും ചെറിയ നിലവിളിയെന്നപോലെ ശബ്ദങ്ങൾ പുറപ്പെടുവിച്ച്‌ അവളുടെ പേരന്റ്സ് കൂട്ടത്തിലൂടെ എത്തി. അവർ പരിസരംമറന്ന് തന്റെ മകളെ മാറിമാറി ചേർത്ത് പുണരുവാനും ഉത്തരംതേടാത്ത ചോദ്യങ്ങൾ നിർത്താതെ പുലമ്പുവാനും തുടങ്ങി. പാർവ്വതിയുടെ മനസ്സ് സന്തോഷത്താൽ ചിരിച്ചു. ഉടൻതന്നെ കുറച്ചു പോലീസുകാർ ചേർന്ന് അവരെ നിയന്ത്രിച്ചുകൊണ്ട് അവളെ അകറ്റിമാറ്റി. പാർവ്വതിയെ തൽക്കാലം സെല്ലിലാക്കുമ്പോഴേക്കും ഐ.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അവളെക്കുറിച്ചും അവൾ ചെയ്ത പാതകത്തെക്കുറിച്ചും ഫലമില്ലാത്ത ചർച്ചകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയായിരുന്നു.

» » »
ചിന്തകളിങ്ങനെ കടന്നുപോയതോടെ അർജ്ജുൻ തന്റെ വർത്തമാനകാലത്തിലേക്ക് ശ്രദ്ദിച്ചു. ‘നേരം ഉദ്ദേശം വെളുക്കാറായിക്കാണണം’ എന്ന ചിന്തയോടെ അവനൊന്നു കോട്ടുവായയിട്ടു. അപ്പോൾ വലിയ ഉറക്കക്ഷീണം അവനെയാകെ പിടിമുറുക്കി. അവന്റെ കണ്ണുകൾ വേഗം അടഞ്ഞുപോയി, ക്ഷമനശിച്ചെന്നമട്ടിൽ.
രാവിലെ സ്റ്റേഷനിൽ ചാർജ് എടുക്കാനായി എത്തിയപ്പോൾ ഐ.ജി.യുടെ ഫോൺ എത്തി- ഓഫീസിലേക്ക് അർജ്ജുൻ പുറപ്പെട്ടു.
“അർജ്ജുൻ, ഞാനൊരു കേസ് നിന്നെ ഏൽപ്പിക്കുകയാ.
സാനിറ്റോറിയത്തിൽനിന്നും ആ ഭ്രാന്തി
ചാടിയതൊക്കെ അറിഞ്ഞുകാണുമല്ലോ!?
അവളിന്നലെ കമ്മീഷണറുടെ മകനെയും
അവളുടെ ഭർത്താവിനെയും കൊലപ്പെടുത്തി.
നാടുമുഴുവൻ അതിശയപ്പെട്ടിരിക്കുവാ..
ഭ്രാന്തിയായതുകൊണ്ട് കേസൊന്നും ഏശില്ല അവളെ..
എന്നാലും ഒന്നന്വേഷിക്കണം..റിപ്പോർട്ട് എന്നെ ഏൽപ്പിക്കണം.
ഇതിപ്പോ..എല്ലാംകൊണ്ടും എന്റെ തലയിലാ…
വേഗം ചെല്ല്..ബാക്കിയൊക്കെ പിന്നീടാകാം.
താൻ തുടങ്ങിക്കോ..”
ഒറ്റശ്വാസത്തിൽ ഐ.ജി. തന്റെ മുന്നിലിരുന്ന അർജ്ജുനോട് ഇങ്ങനെ പറഞ്ഞുനിർത്തി.
തിരികെ ബൊലേറോയിൽ പോരുമ്പോൾ രാമചന്ദ്രനും അർജ്ജുനും ഐ,ജി,യെക്കുറിച്ച്‌ പറഞ്ഞു ചിരിച്ചു, ഒരുപാട്. അവന്റെ നിർദ്ദേശമനുസരിച്ച് രാമചന്ദ്രൻ സാനിറ്റോറിയത്തിൽ വാഹനമെത്തിച്ചു.
“പാർവ്വതി കൊലപ്പെടുത്തിയതിന്റെ കേസ്
ഞാനാണ് അന്വേഷിക്കുന്നത്.”
തന്റെ മുന്നിലിരിക്കുന്ന ഡോക്ടർ സ്റ്റെഫിയോട് അർജ്ജുൻ പറഞ്ഞു.
“വെൽക്കം ബാക്ക് സർക്കിൾ ഇൻസ്‌പെക്ടർ.
സാറിനോട് കുറച്ചുകാര്യങ്ങൾ സംസാരിക്കണമെന്ന്
കരുതിയിരിക്കുകയായിരുന്നു…”
ചിരിയോടെ മറുപടിയായി സ്റ്റെഫി പറഞ്ഞു. മറുപടിയായി അവനൊന്നു ചിരിച്ചതേയുള്ളൂ.
“ചുറ്റുമാരുമില്ലാത്തതുകൊണ്ട് ഞാൻ പറയാം..
പാർവ്വതിക്ക്‌ സമനില തെറ്റുകയോ
വട്ടായിപ്പോവുകയോ ഒന്നും ചെയ്തിട്ടല്ല അവൾ
ഇവിടേയ്ക്ക് പോരാൻ തീരുമാനിച്ചത്.
അവളെ ഒന്ന് രക്ഷപെടുത്തിയെടുക്കണം എന്ന എന്റെ
ആഗ്രഹത്തിന്, വിധി അവളെ ശിക്ഷിച്ചപ്പോൾ ഒരു
ഭ്രാന്തിയായി അഭിനയിച്ച് സുരക്ഷിതമായി തന്റെ
എതിരാളികളെ അവൾ കൊലപ്പെടുത്തി…അല്ലേ!!!
പാർവ്വതിയുടെ ഒരൊറ്റ ഫോൺകോൾ കൊണ്ട്- ഹരിയെ
ചതിച്ച് അവളെ വീണ്ടും പ്രാപിക്കാൻ മണ്ടൻ ബന്ധൻ
തയ്യാറായി- ഹരിയുമായി ഒത്തുകൂടുന്ന..പാർവ്വതി
ഉപയോഗിക്കപ്പെട്ട അതേ സ്ഥലത്ത്.
എല്ലാക്കാര്യങ്ങൾക്കും ഞാനാണവൾക്കൊപ്പം നിന്നത്.
നിങ്ങൾക്ക് അരവിന്ദ് ഗൺ സമ്മാനിച്ചപ്പോൾ
എന്റെ ഭർത്താവ് കൗതുകത്തിന്റെപേരിൽ നിങ്ങളുടെ
അതേ ഗണ്ണിന്റെ ഉടമസ്ഥനിൽനിന്നും ഒരെണ്ണം
വാങ്ങിച്ചുവെച്ചിരുന്നത് എനിക്കുപകാരപ്പെട്ടു.
കുട്ടികൾക്ക് കളിപ്പാട്ടമെന്നപോലെ ഗണ്ണുകൾ
നിർമ്മിച്ച് സൂക്ഷിക്കുന്ന ആ ഉടമസ്ഥനെ
പിടികൂടുവാനാവില്ല.
ഒരു പോലീസുകാരനോട് ഇതിലധികം ഞാൻ
സംസാരിക്കേണ്ടതില്ലല്ലോ…”
സ്റ്റെഫി അവനോടിങ്ങനെ പറഞ്ഞുനിർത്തിയതും പാർവ്വതിയെ ഒരുനോക്ക് കാണണമെന്ന് അർജ്ജുൻ ആവശ്യപ്പെട്ടു.
“പോലീസുകാരന്റെ ജോലി കഴിഞ്ഞു,,
ആത്മാർത്ഥ സുഹൃത്തിന്റെയും,, നിങ്ങളുടെയും…
വക്കീലിനൽപ്പം ജോലികൂടി ബാക്കിയുണ്ട്..”
എന്തിനെന്നില്ലാതെ, സെല്ലിനകത്തു നിൽക്കുന്ന പാർവ്വതിയോട് ഒതുക്കത്തോടെ അർജ്ജുൻ പറഞ്ഞു.
“എനിക്കിപ്പോളൊരു വിശ്വാസമുണ്ട്..
എന്നെ മനസ്സിലാക്കുവാൻ ഇഷ്ടമുള്ളൊരാൾ
തരുന്ന സ്നേഹത്തിന് പ്രത്യുപകാരംചെയ്ത്
ജീവിക്കാമെന്ന്.”
പാർവ്വതി ഇത്രയും പറഞ്ഞതേയുള്ളു, ഒരക്ഷരംപോലും മറുപടിയായി പറയാതെ അർജ്ജുൻ തിരിച്ചു നടന്നു- ഐ.ജി. രാധാകൃഷ്ണന് സമ്മാനിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്- അലസമായ മനസ്സുമായി…എല്ലാവരും ഏറെക്കുറേ ഉത്തരങ്ങളേ തിരിച്ചറിയുന്നുള്ളൂ; മുന്നോട്ടുള്ള ചോദ്യങ്ങളാണ് പിന്നിലുള്ള ഉത്തരങ്ങളെക്കാൾ ആവശ്യം.

©ഹിബോൺ ചാക്കോ

Written by Hibon Chacko

©copyright protected

 

Title: Read Online Malayalam Novel Samrakshanam  written by HIBON CHACKO

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!